ദൈവത്തിനും മനുഷ്യർക്കുമായി ആലയങ്ങൾ പണികഴിപ്പിച്ച ഫാ. സുക്കോൾ തന്റെ പേര് എവിടെയും കുത്തിവെച്ചില്ല.
“അതുമിതുമൊക്കെ വിറ്റ് ഉപജീവനം നടത്തുന്ന പ്രായംചെന്ന ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാൾ ഒരു മണ്ടനെപോലെയായിരുന്നു. കാരണം, ആളുകൾ പലപ്പോഴും കള്ളനാണയം ആണ് കൊടുക്കുക. ഒരക്ഷരം ഉരിയാടാതെ അദ്ദേഹം അത് സ്വീകരിക്കും. ചിലർ പണം കൊടുക്കാതെ കൊടുത്തെന്ന് പറയും. അതും അദ്ദേഹം സമ്മതിക്കും. മരണസമയം…










