”വിളക്കുമാടത്തിലെ വിളക്കണയുമ്പോൾ”|..തൃശ്ശിവപ്പേരൂരിന്റെ മണ്ണും അദ്ദേഹം ഫലഭൂയിഷ്ടമാക്കി….!!!
“വിളക്കുമാടത്തിലെ വിളക്കണയുമ്പോൾ” പാലായിലെ വിളക്കുമാടത്ത് ജനിച്ചവൻ തലശ്ശേരിയുടെ ഹൃദയത്തിലൂടെ, മാനന്തവാടിയിലെ ഗ്രാമങ്ങൾക്ക് തണലായി, താമരശ്ശേരിയുടെ മക്കൾക്ക് ആശ്വാസമായി ഒടുവിൽ തൃശിവപ്പേരൂരിന്റെ മണ്ണിലിറങ്ങി…!!! പറിച്ചുനട്ടിടത്തൊക്കെ വേരിറക്കാൻ പ്രയാസമില്ലാതിരുന്നതുകൊണ്ട് തൃശ്ശിവപ്പേരൂരിന്റെ മണ്ണും അദ്ദേഹം ഫലഭൂയിഷ്ടമാക്കി….!!! പ്രതിസന്ധികളെ പുഞ്ചിരികൊണ്ട് നേരിട്ടു..! ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം പക്വമായി…








