Category: Deepika Daily

“മലയോര കർഷകരെ മറക്കരുത്” മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .

സീറോ മലബാർ സഭയുടെ മനുഷ്യ ജീവൻെറ സംരക്ഷണ വിഭാഗമായ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ചെയർമാനായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറ “മലയോര കർഷകരെ മറക്കരുത് ‘-എന്ന ലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു . അഭിവന്ന്യ…

ശാസ്ത്രജ്ഞർ കണ്ടെത്തിയ ആഗോളതാപനമാണു കാരണമെങ്കിൽ ആരെ കുടിയിറക്കിയാലും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ഇല്ലാതാകില്ല.

ഭൂമിക്കു തീയിട്ടവരുടെപരിസ്ഥിതി നാടകം ശ്രദ്ധിച്ചിട്ടുണ്ടോ; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വന്യജീവി ആക്രമണങ്ങളിലും ജീവൻ നഷ്ടപ്പെടുന്നത് എപ്പോഴും മലയോരവാസികൾക്കാണ്. ആ നിലവിളി അടങ്ങുംമുന്പ്, ഇരകളായ ആ മനുഷ്യരെത്തന്നെ പ്രതികളാക്കി, പ്രകൃതിസംരക്ഷകവേഷം കെട്ടുന്നവർ അതഴിച്ചുവയ്ക്കണം. അല്ലെങ്കിൽ, ഒരിക്കൽ കാടായിരുന്ന ഇപ്പോഴത്തെ നഗരങ്ങളിലെ നിങ്ങളുടെ വീടുകൾ ഇടിച്ചുനിരത്തി…

കേരളത്തിന്‍റെയും സീറോമലബാർ സഭയുടെയും ചരിത്രത്തിൽ മഹത്തായ സ്ഥാനമാണ് പാലായ്ക്കുള്ളത്.

സഭയ്ക്കും സമുദായത്തിനും കരുത്താണ് പാലാ കേരളത്തിന്‍റെയും സീറോമലബാർ സഭയുടെയും ചരിത്രത്തിൽ മഹത്തായ സ്ഥാനമാണ് പാലായ്ക്കുള്ളത്. കേരളത്തിന്‍റെ രാഷ്‌ട്രീയ, കാർഷിക, വിദ‍്യാഭ‍്യാസ മേഖലകളിൽ പാലായുടെ സംഭാവനകൾ പതിറ്റാണ്ടുകൾക്കു മുമ്പേ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പേരിനും പെരുമയ്ക്കും ഇന്നും ഇളക്കം തട്ടിയിട്ടില്ല. സീറോമലബാർ ക്രൈസ്തവർ ഒത്തൊരുമയോടെ…

ദീപിക മലയാള നാടിനെ അദ്ഭുതപ്പെടുത്തുകയാണ്. നാനാജാതി മതസ്ഥരായവർ ദീപികയെക്കുറിച്ചു നല്ലതു പറയുന്നു, ചർച്ച ചെയ്യുന്നു

ഈ പത്രത്തെക്കുറിച്ച്പലതും കേട്ടിട്ടുണ്ട്! ദീപികയെക്കുറിച്ച് പണ്ടു മുതലേ പലതും കേട്ടിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ദിനപത്രം, മലയാളത്തിലെ ആദ്യത്തെ ഒാൺലൈൻ പത്രം, കുട്ടികൾക്കായി ഒരു പ്രസിദ്ധീകരണം തുടങ്ങിയ പത്രം.. ഇങ്ങനെ പത്രരംഗത്തെ പല പുതുമകൾക്കും തുടക്കമിട്ട പത്രം, അതിനിടെ സാന്പത്തിക പ്രതിസന്ധി, പത്രം…

കാലമെത്ര കഴിഞ്ഞാലും അതു പുത്തൻ പാനയായി മനസുകളെ തൊട്ടുകൊണ്ടേയിരിക്കും. പുത്തൻപാനയുടെ വിശേഷങ്ങൾ ഇവിടെ വായിക്കാം.

ഒരിക്കലും പഴകാത്ത പുത്തൻപാന! കേരളവും മലയാളവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു ജർമൻകാരൻ… സേവനശുശ്രൂഷയുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലെത്തുന്നു. മറ്റുള്ളവർക്കു പഠിക്കാൻ വളരെ ദുഷ്കരമായ സംസ്കൃതവും മലയാളവും പഠിക്കുന്നു. വെറുതെ സംസാരിക്കാൻ പഠിക്കുകയല്ല, അതിന്‍റെ നിയമവും വ്യാകരണവുമെല്ലാം സ്വായത്തമാക്കുന്നു. ഈ ഭാഷകളിലെ പണ്ഡിതർക്കു…

കർദിനാൾ മാർ ജോർജ് ആലഞ്ചേരി |ആത്മീയതയിൽ ധനികൻ; മുഖമുദ്രയായി ലാളിത്യം

സീറോമലബാർ സഭാമക്കളെയും ദീപിക ദിനപത്രത്തെയും എന്നും ഹൃദയത്തിൽ സ്നേഹിച്ച ആത്മീയാചാര്യനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആത്മീയതയും വിശ്വാസദൃഢതയും വിനയവും ജീവിതലാളിത്യവും എന്നും വലിയപിതാവിന്‍റെ മുഖമുദ്രകളായിരുന്നു. അഗാധമായ പാണ്ഡിത്യവും നല്ല ഓർമശക്തിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മർമം അറിഞ്ഞുള്ള തമാശകളിലൂടെ എത്ര വലിയ…

പ്രതികളെ കണ്ടെത്താനോ അവർ സഞ്ചരിച്ച കാർ തിരിച്ചറിയാനോ ഇതേവരെയും കഴിഞ്ഞിട്ടില്ല…|കാര്യങ്ങൾ ആശങ്കാജനകം..|ഡോ. സിബി മാത്യൂസ്

തിങ്കളാഴ്ച വൈകുന്നേരം കൊല്ലം ജില്ലയിലെ ഓയൂരിൽനിന്നു ചിലർ ചേർന്നു തട്ടിക്കൊണ്ടുപോയ അബിഗേൽ സാറാ എന്ന ആറുവയസുകാരിയെ 20 മണിക്കൂറിനുശേഷം കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തുനിന്നു കണ്ടെത്തി. ഈ വാർത്ത കുട്ടിയുടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും മാത്രമല്ല, കേരള സമൂഹത്തിനാകെ ആശ്വാസവും സന്തോഷവും നല്കുന്നു.…

എറണാകുളം-അങ്കമാലി അതിരൂപതയിലെ പതിനായിരക്കണക്കിന് വിശ്വാസികളുടെ പ്രതിനിധികൾ നടത്തുന്ന പ്രതികരണം…

ഒരുമയിലേക്കു മനസു ചേർത്തുവയ്ക്കേണ്ട സമയം. എല്ലാ കരങ്ങളെയും ചേർത്തുപിടിക്കേണ്ട സമയം. ഒരുമയോടീ ബലി അർപ്പിക്കാമെന്നു മനസുകൊണ്ടും പ്രവൃത്തികൊണ്ടും ദൈവത്തിനും മനുഷ്യർക്കും മുന്നിൽ സാക്ഷ്യം വഹിക്കാൻ ഇതിനേക്കാൾ നല്ല അവസരമില്ല. അവസാനം വന്നവനെപ്പോലും ചേർത്തുപിടിക്കുന്ന സ്നേഹം എല്ലാവർക്കുമായി കാത്തിരിക്കുന്നു. നമ്മുടെ കുഞ്ഞു പരിഭവങ്ങളും…

വിജയ-പരാജയങ്ങളില്ലാത്ത കുർബാനയർപ്പണം|ഇങ്ങനെ അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാവില്ല.| ദീപിക എഡിറ്റോറിയൽ| ഫാ.ഡോ. ജോർജ് കുടിലിൽ (ചീഫ് എഡിറ്റർ)

ചെറിയ വിയോജിപ്പുകളുടെ പേരിൽ മാർപാപ്പയെപ്പോലും അംഗീകരിക്കാത്ത വൈദികർക്ക് എങ്ങനെയാണ് മാതാപിതാക്കളെ അനുസരിക്കണമെന്ന് മക്കളോട് ആത്മവഞ്ചന കൂടാതെ ഉപദേശിക്കാനാവുക? അനിവാര്യമായ ഉത്തരവാദിത്വമായതിനാൽ ഒഴിഞ്ഞുമാറുന്നില്ല; ഹൃദയഭേദകമായ വ്യഥയോടെയാണ് ദീപിക ഈ മുഖപ്രസംഗമെഴുതുന്നത്. എന്നാൽ, മിശിഹായിലുള്ള പ്രത്യാശ അതിനു ധൈര്യപ്പെടുത്തുകയും ചെയ്യുന്നു. വിഷയം, എറണാകുളം-അങ്കമാലി അതിരൂപതയിലെ…

ഇംഗ്ലണ്ടിലെ ക്രൈസ്തവ സമൂഹവുംഎം.വി. ഗോവിന്ദൻ്റെ പ്രസംഗവും

“ഇംഗ്ലണ്ടിലെ വൈദികര്‍ ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് സമരം നടത്തുകയാണ്” എന്നൊരു പരാമര്‍ശം സിപിഐ-എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയതായി വായിക്കാന്‍ കഴിഞ്ഞു. കൂടാതെ, കന്യാസ്ത്രീകളുടെ സേവനം തൊഴിലാണെന്നും നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍ പോകുന്നില്ല, പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു തുടങ്ങിയ പ്രസ്താവനകളും…

നിങ്ങൾ വിട്ടുപോയത്