Category: ചരിത്രത്തിലേക്ക്

പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സ്പെ​യിനിലാണ് ആരംഭിച്ചത്. 1513-ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാൾ…

ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ…|ആഗോളതലത്തിൽ ക്രിസ്ത്യൻ – മുസ്ളീം മതവിഭാഗങ്ങൾ തമ്മിൽ വിഭാഗീയത വർദ്ധിച്ചു എന്നതല്ലാതെ മറ്റൊരു നേട്ടവും ഉണ്ടായിട്ടില്ല.

ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) ) മുന്ന് വർഷം എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍…

Bishop Bishop Joseph Kallarangatt kallarangatt speeches Message Mission Syro-Malabar Major Archiepiscopal Catholic Church അനുഭവങ്ങള്‍ അനുസ്മരണം അപ്പസ്തോലിക സമൂഹം ആത്മപരിശോധന ആത്മീയ കാര്യങ്ങൾ ഓർമ്മദിനാചരണം കത്തോലിക്ക സഭ കത്തോലിക്കർ ക്രിസ്തീയ സഭാവിഭാഗങ്ങൾ ക്രിസ്തീയബോധ്യങ്ങൾ ക്രൈസ്തവലോകം ക്രൈസ്തവസഭകള്‍ ചരിത്രത്തിലേക്ക് ചരിത്രമാണ് ജീവിതസാക്ഷ്യം തോമാശ്ലീഹാ ത്യാഗസ്മരണ ദുക്റാന തിരുനാൾ സന്ദേശം നമ്മുടെ നാട്‌ പൗരസ്ത്യസഭകൾ ഭാരത ക്രൈസ്തവർ ഭാരത പ്രേഷിതത്തം ഭാരതസഭ മലങ്കര ഓർത്തഡോക്സ് സഭ മലങ്കര കത്തോലിക്ക സഭ മലങ്കര സുറിയാനി കത്തോലിക്ക സഭ മഹനീയ ജീവിതം മാര്‍തോമാശ്ലീഹാ മാർത്തോമ്മ സുറിയാനി സഭ മാർത്തോമ്മാ സ്ലീവാ മെത്രാൻ വചനസന്ദേശം വി. തോമാശ്ളീഹാ വിശ്വാസവും വിശദീകരണവും വിശ്വാസി സമൂഹം വിസ്മരിക്കരുത് വീക്ഷണം സജീവ സാക്ഷ്യം സഭയുടെ കാഴ്ചപ്പാട് സഭയുടെ പാരമ്പര്യത്തിൽ സഭയുടെ പ്രാധാന്യം സഭാകൂട്ടായ്മ സഭാദിനം സഭാധ്യക്ഷന്‍ സഭാപ്രബോധനം സഭാമാതാവ് സമകാലിക ചിന്തകൾ

ദുക്റാന തിരുനാൾ സന്ദേശം -| മാർ ജോസഫ് കല്ലറങ്ങാട്ട് | July 3 | Dukhrana of St. Thomas Apostle-Message

ഇത്ര മനോഹരവും അതിവിശിഷ്ടവുമായ എന്നാൽ അങ്ങേയറ്റം അഴമുള്ളതും ലളിതവുമായ സന്ദേശം നൽകിയ അഭിവന്ദ്യ പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്അഭിനന്ദനങ്ങൾ .. , എല്ലാ പ്രസംഗങ്ങളും വേണ്ടത്ര പഠിച്ച്, മനോഹരമായി തയ്യാറാക്കി പ്രബോധനാത്മകമായും, സഭാപരമായും, എന്നാൽ പരിശുദ്ധാത്മാവിൽ പ്രവചനാത്മകമായി അവതരിപ്പിക്കുന്ന…

തോമാശ്ലീഹാ കേരളത്തിലേയ്ക്കു വന്നിട്ടുണ്ടോ?|തോമാശ്ലീഹാ കേരളത്തില്‍ വന്നു എന്ന വാദത്തിനടിസ്ഥാനമായി ചരിത്രകാരന്മാര്‍ ആശ്രയിക്കുന്ന തെളിവുകള്‍:

quoted from Dr. Pious Malekkandathil, JNU Professor , History Department : _ഡോ. പയസ് മലേക്കണ്ടത്തില്‍.(ചരിത്രവിഭാഗം പ്രൊഫസര്‍, ജെ.എന്‍.യു., ന്യൂഡല്‍ഹി)_ *തോമാശ്ലീഹാ ശരിക്കും കേരളത്തില്‍ വന്നിട്ടുണ്ടോ? നമ്പൂതിരിമാര്‍ കേരളത്തിലെത്തിയത് എട്ടാം നൂറ്റാണ്ടിലാണെന്നിരിക്കെ ആദ്യനൂറ്റാണ്ടില്‍ തോമാശ്ലീഹാ നമ്പൂതിരിമാരെ മതംമാറ്റിയെന്ന് എങ്ങനെ…

പ്രാർത്ഥനയുടെ ജീവിതം വഴി പാവങ്ങളുടെ ലോകത്തിൽ ജീവിച്ച ഫാ. ചാൾസ് ഡി ഫുക്കോ വിശുദ്ധ പദവിയിലേക്ക്

പ്രാർത്ഥനയുടെ ജീവിതം വഴി പാവങ്ങളുടെ ലോകത്തിൽ ജീവിച്ച ഫാ. ചാൾസ് ഡി ഫുക്കോ വിശുദ്ധ പദവിയിലേക്ക് ഫ്രാൻ‌സിൽ ആഴമായ വിശ്വാസ ചൈതന്യമുള്ള ഒരു ക്രിസ്തീയ കുടുംബത്തിലാണ് വി. ചാൾസ് ഡി ഫുക്കോ ജനിച്ചത്. ആറു വയസ്സ് തികയുന്നതിനുമുൻപ് അദ്ദേഹവും ഏക സഹോദരിയും…

കർദിനാൾ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നു കയറുന്നത് ചരിത്രത്തിലേക്ക് ! പതിറ്റാണ്ടുകളായി സഭയിൽ കീറാമുട്ടിയായി നിന്ന ഏകീകൃത ആരാധനാ ക്രമത്തിന് തുടക്കമാകുന്നു.

നാളെ എറണാകുളം അങ്കമാലി അതിരൂപതാ കത്തീഡ്രല്‍ ബസലിക്കായില്‍ കർദിനാൾ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നു കയറുന്നത് ചരിത്രത്തിലേക്ക് ! പതിറ്റാണ്ടുകളായി സഭയിൽ കീറാമുട്ടിയായി നിന്ന ഏകീകൃത ആരാധനാ ക്രമത്തിന് തുടക്കമാകുന്നു. പ്രതിബന്ധങ്ങളെ നേരിട്ട് ഒടുവില്‍…

ഉപബോധമനസ്സിനെ പരിശീലിപ്പിക്കാൻ 3 വഴികൾ | Dr Vincent Variath |

നമ്മൾ തോൽപിക്കേണ്ട 3 ശത്രുക്കൾ | Rev Dr Vincent Variath|

ക്രൈസ്തവ സഭയുടെ സേവന ചരിത്രം തമസ്ക്കരിക്കപ്പെടുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം.

ചങ്ങനാശേരി: ക്രൈസ്തവ സഭ കേരള സമൂഹത്തിനു നല്‍കിയ ത്യാഗപൂര്‍ണമായ സംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അവിഭക്ത ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജയിംസ് കാളാശേരിയുടെ 72ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ച്ബിഷപ്പ്സ് ഹൗസില്‍ നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു…

മറ്റുള്ളവരുടെ മൂക്കിൻ തുമ്പിലാണ് എൻ്റെ സ്വാതന്ത്രം അവസാനിക്കുന്നത് എന്ന് മനസ്സിലാക്കാത്തവരുണ്ട്. അതുകൊണ്ട് എല്ലാ മുയൽക്കുഞ്ഞുങ്ങളും ജാഗ്രതൈ

സമകാലീന സംഭവങ്ങളോട് ആർക്കെങ്കിലും സാദൃശ്യം തോന്നിയാൽ അത് വെറും സ്വാഭാവികം മാത്രം . ഒരിടത്തൊരിടത്തൊരു കാടുണ്ടായിരുന്നു സിംഹവും പുലിയും ആനയും മുയലും കഴുതപ്പുലിയുമെല്ലാം കാടിന്റെ നിയമം അനുസരിച്ചു സുഖമായി ജീവിച്ചിരുന്നു. ആ കാട് സ്വാഭാവികവും സമാധാനവുമായി കഴിഞ്ഞിരുന്നു. ആയിടക്കാണ് കാടിന്റെ മുന്നിൽ…

നിങ്ങൾ വിട്ടുപോയത്