Category: ഫേസ്ബുക്ക് പോസ്റ്റ്

അക്ഷരം പഠിപ്പിക്കുന്നവർക്ക് പട്ടിണി; കുറ്റം ചെയ്യുന്നവർക്ക് പരിഗണന: വിചിത്രമായൊരു കേരളാ മോഡൽ!

അക്ഷരം പഠിപ്പിക്കുന്നവർക്ക് പട്ടിണി; കുറ്റം ചെയ്യുന്നവർക്ക് പരിഗണന: വിചിത്രമായൊരു കേരളാ മോഡൽ! സംസ്ഥാനത്തെ ജയിലുകളിൽ ജോലി ചെയ്യുന്ന ശിക്ഷാതടവുകാരുടെ ദിവസവേതനം 10 മടങ്ങോളം വർദ്ധിപ്പിച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. പുതുക്കിയ വേതന നിരക്ക്: വിദഗ്ധ തൊഴിലാളികൾ (Skilled) 152-620 ; അർദ്ധ വിദഗ്ധ…

ക്ഷേമനയങ്ങൾ വ്യത്യസ്തമായേക്കാം.പക്ഷേ ഭരണനീതിക്ക് വ്യത്യാസം പാടില്ല

ജനാധിപത്യ ഭരണക്രമത്തിൽ ന്യൂനപക്ഷ ക്ഷേമം വാഗ്ദാനങ്ങളാൽ അളക്കപ്പെടുന്നതല്ല. അത് നടപടിക്രമം, സുതാര്യത, പദ്ധതി നടപ്പാക്കാൻ ചുമതലയുള്ള ഭരണസംവിധാനങ്ങൾ എന്നിവയാൽ ആണ് അളക്കപ്പെടുന്നത്. ഈ കാര്യത്തിൽ കേരളം ഒരു പ്രധാന ഭരണപഠന മാതൃകയാണ്. സച്ചാർ കമ്മീഷൻ റിപ്പോർട്ടും പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ…

സന്യാസിനിമാരുടെ ശിരോവസ്ത്രം കേരളത്തിന്റെ ആഭ്യന്തര വിഷയമായി ചർച്ച ചെയ്യേണ്ട ഒന്നല്ല

ഒരു സന്യാസിനിയുടെ ശിരോവസ്ത്രം സമൂഹത്തോട് പ്രഘോഷിക്കുന്നത് ദൈവത്തിനും ദൈവജനത്തിനുമായി താൻ സ്വയം സമർപ്പിച്ചവൾ എന്നാണ്. ഇന്ന് മുതൽ ലോകം മുഴുവനെയും സ്വന്തമായി കാണേണ്ട ആത്മീയ മാതൃത്വത്തിന് ഉടമയായി താൻ മാറിയിരിക്കുന്നു, എന്ന വിളംബരമാണ് അവൾ ലോകത്തോട് പ്രഘോഷിക്കുന്നത്.. നൂറ്റാണ്ടുകളായി ഈ ലോകത്തിന്…

“പക്ഷേ ,ദിവസവും ഭർത്താവ് ജോലിയ്ക്ക് പോയി കഴിയുമ്പോൾ ഒരു ചെറുപ്പക്കാരൻ സ്ഥിരമായി ഫ്ളാറ്റിൽ വരികയും ,സുന്ദരിയായ സ്ത്രീ അയാളെ അകത്ത് കയറ്റി കതകടക്കുകയും ചെയ്യുന്നത് എന്നെ അമ്പരപ്പിച്ചു”

ഞങ്ങൾ പുതുതായി താമസമാക്കിയ ഫ്ളാറ്റിൻ്റെ തൊട്ട് മുന്നിലുള്ള ഫ്ളാറ്റിൽ സുന്ദരിയായൊരു സത്രീയുണ്ട് അവരുടെ ഭർത്താവ് ദിവസവും രാവിലെ ഒരു ബാഗും തൂക്കി ജോലിയ്ക്ക് പോകുകയും വൈകിട്ട് തിരിച്ച് വരികയും ചെയ്യുന്നത് ഒരാഴ്ചയായി ഞാൻ കാണുന്നുണ്ട് പക്ഷേ ,ദിവസവും ഭർത്താവ് ജോലിയ്ക്ക് പോയി…

“Welcoming and Inviting Parish “-എന്നാണ് ഈ പ്രാക്ടീസിനെ വിശേഷിപ്പിക്കുന്നത്.|ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സിഎംഐ

എംജി സര്‍വകലാശാല കോട്ടയത്ത് ആദ്യമായി എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോഴ്‌സ് തുടങ്ങിയപ്പോള്‍ അന്ന് ഞങ്ങളുടെ അധ്യാപകനായിരുന്നു ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സിഎംഐ. അമേരിക്കന്‍ സര്‍വകലാശാലകളില്‍നിന്ന് ജേര്‍ണലിസത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടിയ അദ്ദേഹം ദീപകയില്‍ എഡിറ്ററുമായിരുന്നു. അങ്ങനെയാണ് ഞാന്‍ ദീപികയില്‍ എത്തിയത്. അദ്ദേഹം…

“ദൈവരാജ്യം സമീപിച്ചിരിക്കുന്നു”ദൈവരാജ്യം ക്രൈസ്തവദര്‍ശനങ്ങളില്‍

ആര്‍.എസ്.എസിന്‍റെ മുഖപത്രമായ “കേസരി”യുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് “ആഗോള മതപരിവര്‍ത്തനത്തിന്‍റെ നാള്‍വഴികള്‍” എന്ന ലേഖനം വായിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്‍റ് ഇ.എസ്. ബിജു എന്ന വ്യക്തിയാണ് ലേഖനകര്‍ത്താവ്. ക്രൈസ്തവ സഭയുടെ ചരിത്രത്തെ സംബന്ധിച്ചും വിശ്വാസധാരയെക്കുറിച്ചും യാതൊരു ധാരണയുമില്ലാതെ, മുന്‍വിധികളുടെ മാത്രം അടിസ്ഥാനത്തില്‍…

അമ്മച്ചി അന്ന് പറഞ്ഞ “പുണ്യാളനെ”യാണ് ഞാൻ നീലത്തുണിയിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നത്

ഞാൻ രണ്ടാമത് ഗർഭിണി ആയിരിക്കുന്ന സമയം ആറാം മാസത്തെ ചെക്കപ്പിന് വേണ്ടി വൈറ്റിലയിൽ ഉള്ള ജോയ്സ് ഹോസ്പിറ്റലിലേക്ക് പോകാൻ വേണ്ടി മൂത്ത മകനെ അമ്മയുടെ അടുത്തേല്പിച്ച ശേഷം ഒരു യൂബർ ബുക്ക്‌ ചെയ്തു, അങ്ങനെ അവിടെ ചെന്ന ശേഷം ചെക്കപ്പും ഡോക്ട്ടറിന്റെ…

ഇന്ത്യക്കാരും വംശീയാധിക്ഷേപവും!|കേരളസഭയും കുടിയേറ്റക്കാരും ഔദ്യോഗികമായി ചില സമീപനങ്ങൾ എടുത്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.

ഇന്ത്യക്കാരും വംശീയാധിക്ഷേപവും! ഇന്ത്യക്കാർക്കെതിരായ അധിക്ഷേപങ്ങളും അക്രമങ്ങളുമാണ് ഏതാനും ദിവസങ്ങളായി വാർത്ത. ഒട്ടനവധി വസ്തുനിഷ്ഠങ്ങളായ പ്രതികരണങ്ങൾ ഇതിനോടകം ഉണ്ടായി. അയർലണ്ടിൽ നിന്നുള്ള പ്രതികരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് അയർലണ്ടിലെ ഡബ്ലിൻ ആർച്ചുബിഷപ്പ് ഡെർമോട്ട് ഫാറലിന്റേതാണ്. ഇന്ത്യക്കാർക്കെതിരായ വംശീയാധിക്ഷേപത്തെയും അക്രമത്തെയും അദ്ദേഹം അപലപിച്ചു. അത്തരം പ്രവണതകളെ…

“സൗത്ത് കൊറിയ ഒരു കുട്ടി ഉണ്ടായാൽ അറുപത് ലക്ഷം വരെ മാതാപിതാക്കൾക്ക് ഇൻസെൻ്റീവ് നൽകുന്നുണ്ട്. കാര്യമില്ല”|പ്ലാംപാനി പിതാവിനോട് പകുതി യോജിപ്പ്|മുരളി തുമ്മാരുകുടി

പ്ലാംപാനി പിതാവിനോട് പകുതി യോജിപ്പ് പതിനെട്ടു വയസ്സായാൽ യുവാക്കൾ പ്രണയിച്ചു തുടങ്ങണമെന്നും ഇരുപത്തി അഞ്ചു വയസ്സായാൽ വിവാഹം കഴിക്കണമെന്നും ബിഷപ്പ് മാർ ജോസഫ് പ്ലാംപാനി. ഇതിൽ ചെറുപ്പത്തിൽ തന്നെ യുവാക്കൾ പ്രണയിച്ചു തുടങ്ങണം എന്ന കാര്യത്തിൽ പൂർണ്ണ യോജിപ്പ്. അതിനിടയിൽ ജാതിയും…

“….. ഈ വിമാനത്തിന് വല്ല ഇഞ്ചൻ കംപ്ലെയ്ൻ്റോ മറ്റോ വന്നാൽ ഇത് എവിടെയാ ഒന്ന് സൈഡാക്കുന്നത്?” |അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞ എല്ലാ ജീവനുകൾക്കും, ആദരാജ്ഞലി.

എകദേശം ഇരുന്നൂറിലധികം ഫ്ലൈറ്റ് യാത്രകൾ ഞാൻ നടത്തിയിട്ടുണ്ടാകണം. എങ്കിലും ഇപ്പോഴും ഒരു ഫ്ലൈറ്റ് യാത്ര വേണ്ടി വരും എന്നത് എന്നെ ഭയപ്പെടുത്തുന്ന കാര്യമാണ്. ലോകത്ത് അപകട സാധ്യത ഏറ്റവും കുറഞ്ഞ യാത്രകൾ ആകാശയാത്രകളാണ് എന്ന തിയറിയൊക്കെ നൂറ്റൊന്ന് ആവർത്തിച്ച ക്ഷീരഫല പോലെ…

നിങ്ങൾ വിട്ടുപോയത്