Category: വീക്ഷണം

വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള വഴി അചിന്തനീയം; കത്തോലിക്കരെ ഉദ്‌ബോധിപ്പിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ.

ബുഡാപെസ്റ്റ്: വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള മാർഗം അചന്തനീയമാണെന്ന് റഷ്യൻ ഓർത്തഡോക്‌സ് ബിഷപ്പ് ഹിലാരിയോൺ അൽഫെയ്‌വ്. വിശുദ്ധ കൂദാര പരികർമം ചെയ്യുന്നത് വൈദികനോ ബിഷപ്പോ അല്ല മറിച്ച്, ക്രിസ്തുതന്നെയാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സമ്മേളിക്കുന്ന അന്താരാഷ്ട്ര…

സ്നേഹത്തിനു വിരുദ്ധമായി പഠിപ്പിക്കുന്ന എല്ലാ പഠനങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും അകലം സൂക്ഷിക്കാൻ അതീവ ജാഗ്രതയും പുലർത്തണം.

അതീവ ജാഗ്രത പുലർത്തണം കേരളത്തിന്റെ മത സൗഹാർദ്ദത്തിന് വിള്ളൽ ഏൽപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഇസ്‌ലാം മത വിശ്വാസികൾ എല്ലാം ജിഹാദികളാണെന്ന അഭിപ്രായം ആർക്കും ഇല്ല. എന്നാൽ, ജിഹാദി പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ട് എന്ന കാര്യത്തിൽ…

കഠിനമായ പരിശ്രമത്തിലൂടെ കേരളത്തിലെ യുവത്വത്തെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഈ പൈശാചികതയെ തുറന്നു കാട്ടി, യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന കര്‍ത്തവ്യമാണ് മാര്‍ കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചത്.

പാലാ ബിഷപ്പിനെ മൂക്കില്‍ വലിക്കാന്‍ വരുന്നവരോട് ഒരു വാക്ക്. .ക്രൈസ്തവസഭയുടെ അധികാരശ്രേണിയില്‍ ഒരു പ്രാദേശിക സഭയുടെ തലവനാണ് മെത്രാന്‍ അഥവാ ബിഷപ്. ദൈവജനത്തെ ഭീഷണിപ്പെടുത്തുന്ന പ്രമാദങ്ങളെ ജാഗ്രതാപൂര്‍വ്വം ദുരീകരിക്കുക എന്ന ഉത്തരവാദിത്വമാണ് “സഭയെ പഠിപ്പിക്കുന്ന ശ്രേഷ്ഠന്‍” എന്നറിയപ്പെടുന മെത്രാനിൽ നിക്ഷിപ്തമായിരിക്കുന്നത്. പൗലോസ്…

ഡേറ്റയെവിടെ, പാലാ പിതാവേ! |..ഇനി പറയൂ, പാലാ പിതാവാണോ ലവ്‌ ജിഹാദിനും നർകോട്ടിക് ജിഹാദിനും തെളിവ് ഹാജരാക്കേണ്ടത്?

ഡേറ്റയെവിടെ, പാലാ പിതാവേ! കേരളത്തിൽ ലവ്‌ ജിഹാദുണ്ടെന്നു പറഞ്ഞപ്പോൾ, ലവ്‌ ജിഹാദ് കേസുകളുടെ ഡേറ്റ ചോദിച്ച അതേ മാധ്യമങ്ങൾതന്നെ ഇപ്പോൾ നർകോട്ടിക് ജിഹാദിന് പോലീസ് കേസെടുത്തതിന്റെ ഡേറ്റ ചോദിക്കുന്നു! കേരള പോലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല, എന്ന് ആരും ചോദിക്കുന്നില്ല. കേരളത്തിൽ തീവ്രവാദ…

ജാഗ്രതയർഹിക്കുന്ന വിഷയങ്ങൾ |വിശ്വാസികൾ വിസ്മരിക്കരുത് |മാർ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചന സന്ദേശം. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ പിടിമുറുക്കുന്നു : മാർ ജോസഫ് കല്ലറങ്ങാട്ട് ഓരോ ക്രൈസ്തവനും നിർബന്ധമായും…

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും…

വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ വികസിത രാജ്യങ്ങളുമായി സമാനമായ ഒരു മാതൃക പിന്തുടർന്നു വരുന്നു. കുറഞ്ഞ ജനന മരണ…

അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം

അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം അമ്മു എന്ന പെൺകുട്ടിയെ പരിചയപ്പെടാം (യഥാർത്ഥ പേരല്ല).പതിവില്ലാത്ത സന്തോഷത്തോടെ അവൾ അന്ന് വികാരിയച്ചന്റെയടുത്തു ചെന്നു.“അച്ചാ ഇന്നെന്റെ അമ്മയുടെ പിറന്നാളാണ്. പ്രാർത്ഥിക്കണം.” “തീർച്ചയായും പ്രാർത്ഥിക്കാം. മോളെന്താണ് അമ്മയ്ക്ക് സമ്മാനം വാങ്ങിയിട്ടുള്ളത്?” അവൾ ഉടനെ തന്റെ മൊബൈൽ ഫോൺ എടുത്ത്…

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിന് ഓർമ്മയിൽ സൂക്ഷിക്കാൻ..

” പ്രിയപ്പെട്ടവരേ, നിങ്ങൾ മാതാവിനെ ആദരിക്കാത്തവരാണെങ്കിൽ, നിങ്ങൾ വലിയ നഷ്ടത്തിലാണ്. നിങ്ങൾക്ക് ന്യായമായും ഭൂമിയിൽ ലഭിക്കാമായിരുന്ന അനേകം നന്മകൾ നിങ്ങൾ നിങ്ങളുടേതായ അശ്രദ്ധകൊണ്ട് നഷ്ടപ്പെടുത്തിക്കളഞ്ഞ വരാണ്. സ്വർഗ്ഗത്തിൽനിന്ന് അമ്മ വാരിക്കോരിത്തരാമായിരുന്ന നിക്ഷേപങ്ങളെ വേണ്ടെന്നുവച്ചവരാണ്” ” ആത്മീയ വളർച്ച ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക്…

സീറോ മലബാർ സഭയുടെ സിനഡ് തീരുമാനങ്ങൾ: |ഷെവലിയർ ബെന്നി പുന്നത്തറ പ്രതികരിക്കുന്നു | Sunday Shalom |

+2021 ആഗസ്റ്റിൽ നടന്ന സീറോ മലബാർ സഭയുടെ സിനഡ്, വിശുദ്ധ കുർബാനയുടെ ഏകീ കരണത്തെക്കുറിച്ചെടുത്ത തീരുമാനങ്ങളുടെ പ്രസക്തിയെന്ത് ? +സഭയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ എന്തായിരുന്നു ? സിനഡ് തിരുമാനങ്ങളെ അനുസരിക്കണോ ? +വിശുദ്ധ കുർബാന ഒരേ ക്രമത്തിൽ അവതരിപ്പിക്കുന്നതെന്തിന് ?…

ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാൻ ചിലർ നടത്തുന്ന ബോധപൂർവകമായ നീക്കങ്ങളിൽനിന്നും പിന്തിരിയുക| വിശ്വാസികൾ അതീവ ജാഗ്രത പുലർത്തുക

തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ കാക്കനാട്: വിശുദ്ധ കുർബാനയുടെ ഏകീകൃതമായ അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തിൽ നടന്ന മെത്രാൻ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ…

നിങ്ങൾ വിട്ടുപോയത്