Category: വിശ്വാസം

അഭിവന്ദ്യ ഡോ: തോമസ് മാർ തീമോത്തിയോസ് തിരുമേനിയുടെ ശ്രേഷ്ഠ മഹാ പൗരോഹിത്യത്തിന് മുപ്പതാം വാർഷിക ആഘോഷ വേളയിൽ പ്രാർത്ഥനാപൂർവ്വം ആശംസകൾ നേരുന്നു

യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും എപ്പി. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന അധിപനുമായ അഭിവന്ദ്യ ഡോ: തോമസ് മാർ തീമോത്തിയോസ് തിരുമേനിയുടെ ശ്രേഷ്ഠ മഹാ പൗരോഹിത്യത്തിന് മുപ്പതാം വാർഷിക ആഘോഷ വേളയിൽ പ്രാർത്ഥനാപൂർവ്വം ആശംസകൾ നേരുന്നു

യൗസേപ്പിതാവിൻെറ വർഷത്തിൽ നടത്താവുന്ന കർമ്മപരിപാടികൾ

മനുഷ്യജീവൻെറ സമഗ്ര സംരക്ഷണം , ,തിരുവിവാഹം- വൈകാതെ ഒരുക്കത്തോടെ നടക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം .പ്രൊ ലൈഫ് ശുശ്രുഷകൾക്ക് വലിയ പ്രാധാന്യം നൽകുവാൻ ഈ വർഷം കഴിയും . പ്രൊ ലൈഫ് അപ്പോസ്തലേറ്റ് /സമിതി

തിരുനാളാഘോഷങ്ങളാലും പരിശുദ്ധമായ ഓര്‍മ്മകളാലും വിശ്വാസദീപ്തമായ ദനഹാക്കാലം- മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത

1. നമ്മുടെ വിശ്വാസജീവിതത്തെ ഉജ്ജ്വലിപ്പിക്കുന്ന തിരുന്നാളാഘോ ഷങ്ങളും ഓര്‍മ്മയാചരണങ്ങളും നിറഞ്ഞ ദനഹാക്കാലത്തേക്ക് നമ്മള്‍ പ്രവേശിക്കുകയാണല്ലോ. ജനുവരി മൂന്ന് ഞായറാഴ്ച മുതല്‍ ഫെബ്രുവരി 13 ശനിയാഴ്ച വരെയുള്ള ആറ് ആഴ്ചകളാണ് ഈ ആരാധനാവത്സരത്തില്‍ ദനഹാക്കാലമായി ആചരിക്കുന്നത്. ഏറ്റവുംകൂടുതല്‍ തിരുനാളാഘോഷങ്ങള്‍ നടക്കുന്ന ആരാധനവത്സര കാലഘട്ടമാണിത്.…

🙏🔥സന്യാസിനി🔥🙏

അഗ്നിയിൽ സ്ഫുടം ചെയ്ത ആത്മാവുള്ളവൾ, പൊള്ളുന്ന ഉള്ളം തിരുവസ്ത്രത്താൽ മറച്ച്, കണ്ണുകളിൽ പ്രകാശവും അധരത്തിൽ മന്ദസ്മിതവുമായി, ദൈവത്തിൻ കരം പിടിച്ച് യാത്ര ചെയ്യുന്നവൾ. ഹൃദയത്തിലേൽക്കുന്ന മുറിവുകളെ,കൂപ്പു കരങ്ങളാൽ പൊതിഞ്ഞു പിടിക്കുന്നവൾ, ചിതറിയ മനസ്സിന്റെ വിഭ്രാന്തികളെ, പരംപൊരുളിൻ മുന്നിൽ മാത്രം സമർപ്പിക്കുന്നവൾ. രോഗപീഡകളാൽ…

അമ്മ എൻ്റെ കരം പിടിയ്ക്കുമോ?

അമ്മ എൻ്റെ കരം പിടിയ്ക്കുമോ? അമ്മയും കുഞ്ഞും ഉത്സവപ്പറമ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിൻ്റെ പിടിവിട്ടു, അമ്മ അറിഞ്ഞില്ല. വർണ്ണക്കാഴ്ചകൾ കണ്ടുനടന്ന കുഞ്ഞും അമ്മയിൽ നിന്നും ബഹുദൂരത്തിലായി. കുഞ്ഞിനുവേണ്ടിയുള്ള അന്വേഷണവും നിലവിളിയും ഉയർന്നു. അവസാനം കളിപ്പാട്ടങ്ങൾവിൽക്കുന്ന സ്ഥലത്ത്കരഞ്ഞു നിൽക്കുന്ന ഉണ്ണിയെഅമ്മ…

വിളക്കുകൾ

വിളക്കുകൾ അങ്ങനെയൊരു കാലമുണ്ടായിരുന്നു;വിളക്കിന് പ്രാധാന്യമുള്ള കാലം.റാന്തൽവിളക്കും മണ്ണെണ്ണവിളക്കുംചിമ്മിനിവിളക്കും ഓട്ടുവിളക്കുമൊന്നുമില്ലാത്ത വീടുകളേ ഇല്ലായിരുന്നു. പണ്ടൊരിക്കൽ വീട്ടിൽ കള്ളൻകയറിയപ്പോൾ കൊണ്ടുപോയതെന്താണെന്നോ?ഓട്ടു വിളക്കുകൾ!പിന്നീടങ്ങോട്ട് വീട്ടിൽ കുപ്പി വിളക്കുകളായിരുന്നു. വിളക്കിൻ്റെ ഒളിയിൽ പഠിച്ചതും കത്തെഴുതിയതും കാത്തിരുന്നതുംഅത്താഴം കഴിച്ചതുമെല്ലാം ഇന്നും ഓർമയിലുണ്ട്. രാത്രികാലങ്ങളിൽ കനാലിൽ നിന്നെത്തുന്ന വെള്ളമുപയോഗിച്ച് പറമ്പു…

നിങ്ങൾ വിട്ടുപോയത്