Category: Bishop

ലളിതമായ ജീവിതവും ഉന്നതമായ ചിന്തയും മുഖമുദ്രയായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി|28-ാം ചരമവാർഷികം|ജൂൺ 11

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ജീവിതത്തിലെ 65 വസന്തങ്ങള്‍ ദൈവഹിതത്തിന് സമര്‍പ്പിച്ച് നിത്യസമ്മാനത്തിനായി കടന്നുപോയ അഭിവന്ദ്യ മാര്‍ മങ്കുഴിക്കരി പിതാവ്, തണ്ണീര്‍മുക്കത്ത് പുന്നയ്ക്കല്‍ നിന്നും മങ്കുഴിക്കരിയായ പുത്തന്‍ തറ തറവാട്ടില്‍, ജോസഫ്-റോസമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമനായി 1929 മാര്‍ച്ച് 2 ന് വെള്ളിയാഴ്ച…

പ്രീണനങ്ങളും അവഗണനകളും സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു : മാർ . തോമസ് തറയിൽ

തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയാൽ ഞങ്ങൾക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയിൽ ആരെങ്കിലും പറഞ്ഞാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നടപടിയെടുക്കും എന്ന നിലപാടിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. യഥാർത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളർത്താൻ മാത്രമേ ഉപകരിക്കൂ. വോട്ടുബാങ്ക്…

പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനം.ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനമെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.ഫാമിലി അപ്പോസ്റ്റലേറ്റിന്റെ മിനിസ്ട്രി കൂടിയായ പ്രോലൈഫ് കൊല്ലം രൂപത സംഘടിപ്പിച്ച കുടുംബനിധി പ്രകാശനകർമ്മത്തിന്റെ…

യാക്കോബായസുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയപള്ളി കൂദാശ| മാർ ജോസഫ് കല്ലറങ്ങാട്ട് |അനുഗ്രഹ സന്ദേശം

പാലായിൽ ( ചേർപ്പുങ്കൽ- മുത്തോലി ) യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ പള്ളി കൂദാശയിൽ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ സന്ദേശം നൽകുന്നു. (മുഖ്യ കാർമ്മികൻ : സഖറിയാസ് മാർ പോളികാർപ്പോസ് )

പ്രാർത്ഥനയിൽ ശക്തിപ്പെടുക പ്രവർത്തനത്തിൽ കരുത്താർജിക്കുക|മാർ ജോസഫ് കല്ലറങ്ങാട്ട് |കൽ കുരിശ് വെഞ്ചിരിപ്പും പുറത്തു നമസ്കാരവും @ St. Alphonsa Church Payyanithottam (Poonjar ).

മാർ ജോസഫ് കല്ലറങ്ങാട്ട് |18-ാം മത് മെത്രാഭിഷേക വാർഷികദിനത്തിൻ്റെ മംഗളങ്ങൾ പ്രാർത്ഥനാപൂർവ്വം നേരുന്നു.

ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പാതയിലൂടെ പാലാ രൂപതയെ അഭിവന്ദ്യ കല്ലറങ്ങാട്ട് തിരുമേനി നയിക്കാൻ തുടങ്ങിയിട്ട് ഇന്ന് 18 വർഷം തികയുകയാണ്. അദ്ദേഹത്തിൻറെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ സുദിനത്തിൽ എല്ലാ മംഗളാശംസകളും തിരുമേനിക്ക് നേരുന്നു.

മെത്രാന്‍മാരുടെ ഭൗതിക ശരീരം പൊതുവേ ദൈവാലയത്തിനുള്ളിലാണ് സംസ്‌കരിക്കുന്നത്. എന്നാല്‍ തന്റെ ശരീരം കത്തീഡ്രലിനുള്ളില്‍ സംസ്‌കരിക്കേണ്ടതില്ലെന്ന് ഡോ. പതാലില്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു.

“ബന്ധുജനങ്ങളുമായി എനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. ഒന്നിലും ആര്‍ക്കും യാതൊരു അവകാശങ്ങളുമില്ല. എന്റെ ഏക ഭവനം രൂപതമാത്രം. രൂപതയ്ക്കു മാത്രമാണ് എന്റെമേലും എനിക്ക് സ്വന്തമായുള്ളവയുടെ മേലും അവകാശമുള്ളത്.” കഴിഞ്ഞ 14 ന് കാലം ചെയ്ത ഉദയ്പൂര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ ബിഷപ്…

നിങ്ങൾ വിട്ടുപോയത്