Category: ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി

എറണാകുളം അതിരൂപതയിൽ ജൂലൈ 3 മുതൽ എകികൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കും.| സർക്കുലർ പുറത്തിറങ്ങി.

ഏകികൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പണരീതി ക്രമികരണം നടപ്പിലാകുന്ന സാഹചര്യത്തിൽ ജൂലൈ 3 മുതൽ എറണാകുളം അങ്കമാലി രൂപതയിലെ കുരിയ അംഗങ്ങൾ മാറുന്നതാണ്. ഏകികൃതരീതിയിൽ മാത്രം ഇപ്പോൾ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കുന്ന പള്ളികളിൽ പ്രസ്തുത ക്രമം മാറ്റമില്ലാതെ തുടരുന്നതാണ്. ഏകികൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം…

എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കണം?

വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം 9) എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വി കുർബാനയർപ്പണം നടപ്പിലാക്കണം? എന്തിനാണ്‌ സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അത് നമ്മുടെ സഭയിൽ കൂടുതൽ നന്മയും ഐക്യവും…

എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വിശുദ്ധ .കുർബാനയർപ്പണം നടപ്പിലാക്കണം?|വിശുദ്ധ. കുർബാന: കത്തോലിക്കാ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരസ്യപ്രഖ്യാപനം!

വി.കുർബാനയർപ്പണത്തിൻ്റെഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം 9) എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വി കുർബാനയർപ്പണം നടപ്പിലാക്കണം?എന്തിനാണ്‌ സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അത് നമ്മുടെ സഭയിൽ കൂടുതൽ നന്മയും ഐക്യവും ഉണ്ടാകാനാണ്‌. മാത്രമല്ല…

“ഇതുവരെ നടന്ന എല്ലാ അസംബ്ലികളിലും വിശുദ്ധ. കുർബാനയർപ്പണത്തിൽ സിനഡ് കൈക്കൊണ്ട ഏകീകൃതരീതി എത്രയും വേഗം എല്ലാ രൂപതകളിലും നടപ്പാക്കണം എന്ന് പങ്കെടുത്തവർ വളരെ ശക്തമായി ആവശ്യപ്പെടുകയുണ്ടായി.”|ബിഷപ്പ് ജോസ് പൊരുന്നേടം.

വിശുദ്ധ.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതി | ഇനിയും ഒരു അപ്പീലിന്‌ പ്രസക്തിയില്ല .| “പരിശുദ്ധ പിതാവ് തെറ്റിദ്ധരിക്കപ്പെട്ടു, സിനഡ് തീരുമാനം അടിച്ചേല്പ്പിക്കുന്നു “..തുടങ്ങി മറിച്ചുള്ള വാദങ്ങൾക്ക് ഇനി പ്രസക്തിയില്ല

വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ (ഭാഗം ഏഴ്). റോമാ മാർപാപ്പയോടുള്ള വിധേയത്വം: കത്തോലിക്കാ സ്വത്വം തിരിച്ചറിയാനുള്ള അടയാളം. കത്തോലിക്കാ സഭയിലെ ഏറ്റവും അവസാനത്തെ വാക്ക് പറയുന്നത്, ഭൂമിയിൽ ഈശോ മിശിഹായുടെ പ്രതിനിധിയും ശ്ലീഹന്മാരുടെ തലവനായ വി. പത്രോസിൻ്റെ പിൻഗാമിയുമായ റോമാ…

സിനഡിൻ്റെ അധികാര പരിധിയിൽ പെട്ട മൂന്ന് കാര്യങ്ങളാണ്‌ ആരാധനക്രമകാര്യങ്ങളിൽ തീരുമാനമെടുക്കുക, രൂപതകൾ സ്ഥാപിക്കുക, മെത്രാന്മാരെ തെരഞ്ഞെടുക്കുക എന്നിവ

സീറോമലബാർസഭയിലെ വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം 2) ബിഷപ്പ് ജോസ് പൊരുന്നേടം (മാനന്തവാടി രൂപതയുടെ മെത്രാൻ) പോട്ടുഗീസ് അധിനിവേശവും ഉദയമ്പേരൂർ സൂനഹദോസും 1599 ൽ ഗോവാ ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്ന ആർച്ച് ബിഷപ്പ് അലക്സിസ് മെനേസിസ് മെത്രാപ്പോലീത്ത…

മാർപാപ്പയെ സീറോമലബാർ മെത്രാന്മാർ തെറ്റിദ്ധരിപ്പിച്ചോ?|നുണപ്രചരണങ്ങളിൽപെട്ടു സത്യമറിയാതെ ജീവിക്കാൻ വിശ്വാസികൾ പ്രേരിപ്പിക്കപ്പെടുന്നു എന്നത് സങ്കടകരമാണ്.

വിശുദ്ധ കുർബാനയർപ്പണത്തിൽ ഏകീകരണം വരുത്തി ഐക്യത്തിന്റെ സാക്ഷ്യംനല്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഭാഗ്യസ്മരണാർഹനായ ഫ്രാൻസിസ് പാപ്പ രണ്ടു പ്രാവശ്യം കത്തെഴുതുകയും ഒരു പ്രാവശ്യം വീഡിയോസന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാപ്പയുടെ ആഹ്വാനത്തെ തിരസ്കരിച്ചവർ പറഞ്ഞുപരത്തിയത് ആരോക്കെയോ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് പരിശുദ്ധ പിതാവ് അങ്ങനെചെയ്തത് എന്നാണ്.…

”ഏകികൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം മാറ്റംവരുത്തുവാൻ നമുക്ക് ആർക്കും അവകാശമില്ല.”-മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

മാർച്ച്‌ 2 – തിയതി മുതൽ മുന്ന് കർമ്മപദ്ധതികൾ. എത്തിചേർന്ന ധാരണ നടപ്പിലാക്കിതുടങ്ങാം. നിലവിലുള്ള സിവിൽ കേസുകൾ പിൻവലിക്കണം. .സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിചാരണ ഒഴിവാക്കുക. മാധ്യമ മൗനം പാലിക്കുക. പ്രത്യാശയുടെ കവാടം കൂട്ടായ്മയിൽ തുറക്കാം.

ഒറ്റക്കെട്ടാണെന്ന’ അവകാശവാദം പൊള്ളയാണെന്നു തെളിയുന്നു

പ്രസാദഗിരി പള്ളിയിൽ സഭയോടൊപ്പം നിൽക്കുന്ന വൈദികൻ വിശുദ്ധ കുർബാനമധ്യേ ആക്രമിക്കപ്പെട്ടതോടെ മാർപാപ്പയെയും സഭാസിനഡിനെയും അനുസരിക്കാൻ ആഗ്രഹിക്കുന്ന അനേകം പേർ എറണാകുളം-അങ്കമാലി അതിരൂപതയിൽ ഉണ്ടെന്നു പൊതുസമൂഹം തിരിച്ചറിഞ്ഞു. സിനഡു നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാൽ നന്മ മാത്രമേ ഉണ്ടാകൂ എന്ന് ബോധ്യമുള്ള വൈദികർ…

“ശിക്ഷണനടപടികൾക്ക് വിധേയരായിട്ടുള്ള വൈദികർ തെറ്റിന്റെ ഗൗരവം വർധിപ്പിക്കാതിരിക്കേണ്ടതിന് പരസ്യമായി വിശുദ്ധ കുർബാനയർപ്പിക്കുന്നതിനോ, കൂദാശകളും, കൂദാശാനുകരണങ്ങളും പരികർമംചെയ്യുന്നതിനോ മുതിരരുത്.”

Press Release 23-01-2025EKM/PRO/2025/03 തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾചർച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും കൊച്ചി: ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതി¬സന്ധി-കൾ പരിഹരിക്കുന്നതിന് അതിരൂപതയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ടി¬രിക്കുന്ന മേജർ ആർച്ചുബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി പിതാവ് അതിരൂപതയിലെ…

നിങ്ങൾ വിട്ടുപോയത്