Category: എറണാകുളം – അങ്കമാലി അതിരൂപത

എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് തുടരുന്ന വൈദികരും അല്മായരും അവിടെ നിന്ന് എത്രയും വേഗം തിരിച്ചു പോകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.|ബിഷപ്പ് ബോസ്കോ പുത്തൂർ

ഈശോയിൽ പ്രിയപ്പെട്ട അച്ചന്മാരേ, സന്യസ്തരേ, അല്മായ സഹോദരങ്ങളെ, എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളെയും സ്ഥാപനങ്ങളെയും സന്യാസ സമൂഹങ്ങളെയും ഏകോപിപ്പിക്കുകയും, അജപാലനപരമായ ആവശ്യങ്ങൾ നിയമാനുസൃതം സാധിച്ചു കൊടുക്കുകയും ചെയ്യുന്ന സഭാഭരണ കേന്ദ്രമാണല്ലോ നമ്മുടെ അതിരൂപത ആസ്ഥാന മന്ദിരം. സമീപകാലത്തുണ്ടായ ചില പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, അതിരൂപതാ…

പാവനമായ സഭാഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കരുത്|സീറോമലബാർസഭമീഡിയ കമ്മീഷൻ

രണ്ടായിരം വർഷങ്ങൾക്കിപ്പുറത്തും കത്തോലിക്കാസഭ ശക്തമായി നിലകൊള്ളുന്നുണ്ടെങ്കിൽ അതിനുകാരണം ദൈവദത്തമായ അതിന്റെ ഘടനയാണ്. സഭയുടെ ശിക്ഷണക്രമവും ഘടനയും ദൈവീകപദ്ധതിയിൽ നല്കപ്പെട്ടതാണ്. അതുകൊണ്ടാണ് സഭ സുരക്ഷിതയായും ധാർമ്മിക ശക്തിയായും പൊതുസമൂഹത്തിൽ ഇന്നും നിലകൊള്ളുന്നത്. മാർപാപ്പ ക്രിസ്തുവിന്റെ വികാരിയാണ്. അദ്ദേഹം പറയുന്നത് ഈശോമിശിഹായുടെ വാക്കുകളായി വിശ്വാസികൾ…

“അരമന കയ്യേറി ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ തിരുപ്പട്ടമെന്ന കൂദാശയുടെ നിയമങ്ങൾ മാറ്റാമെന്നോ ഇല്ലാതാക്കാമെന്നോ കരുതുന്നത് സഭാസംവിധാനങ്ങളക്കുറിച്ചുള്ള തെറ്റിധാരണയിൽനിന്നുണ്ടായ തീരുമാനമാകാം.”

എറണാകുളം-അങ്കമാലി അതിരൂപതയിലെ പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് സീറോമലബാർ സഭാ സിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിലപാട്. തിരുപ്പട്ടം സ്വീകരിക്കേണ്ടവർ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാർപാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുർബാന അർപ്പിക്കണമെന്ന് അവർ എഴുതി…

സിനഡുതീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികൾ നിലനില്ക്കുന്നതിനാൽ, എറണാകുളംഅങ്കമാലി അതിരൂപതയെ മനസ്സിലാക്കാനും പിതൃസഹജമായ സ്നേഹത്തോടെ ചേർത്തുപിടിക്കാനുമാണു സിനഡു ശ്രമിച്ചത്.|മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ മൂന്നാം സമ്മേളനം 2024 ആഗസ്റ്റ് 19 മുതൽ 31 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രതിസന്ധികൾക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡുസമ്മേളനം…

“എറണാകുളം അതിരൂപത മുഴുവനിലും ഏകികൃതരീതിയിലുള്ള വിശുദ്ധ കുർബാന “അർപ്പിക്കാൻസീറോ മലബാർ സിനഡ് അഭ്യർത്ഥിച്ചു . |മെത്രാന്മാർ ഒപ്പുവെച്ച രേഖപുറത്തുവന്നു .

എറണാകുളം സെ.മേരീസ് കത്തീഡ്രൽ ബസിലിക്ക ഡിസംബർ 24ാം തീയതി തുറന്ന് ഏകീകൃത കുർബാനയർപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ അനുസ്മരണശുശ്രൂഷ നടത്തുമെന്നായിരുന്നു സകലരുടെയും പ്രതീക്ഷ. |എന്നാൽ?..

സത്യമേവ ജയതേ പേപ്പൽ ഡെലഗേറ്റ് ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ പിതാവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഇപ്പോഴത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവും വെവ്വേറെ പുറപ്പെടുവിച്ച സർക്കുലറിന്റെ പശ്ചാത്തലത്തിൽ ഒരു വർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം സെ.മേരീസ് കത്തീഡ്രൽ ബസിലിക്ക ഡിസംബർ…

ഇത് എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയം മാത്രമല്ല..|നിർണ്ണായക ആഹ്വാനവുമായി വട്ടായിലച്ചൻ

എറണാകുളം അങ്കമാലി അതിരൂപതയിലെ വിശുദ്ധ. കുർബാന പ്രശ്നം പരിഹരിക്കാൻ സിറിൽ വാസിൽ പിതാവ് ഒരിക്കൽ കൂടി കൊച്ചിയിൽ

ആഗോള കത്തോലിക്കാ സഭയിലെ പ്രമുഖ വ്യക്തി സഭയായ സീറോ മലബാർ സഭയിലെ ആരാധനാക്രമ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുന്ന വത്തിക്കാന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. ചെറുതെങ്കിലും സഭയ്ക്കുള്ളിൽ നീറിപ്പുകയുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വി. കുർബാന പ്രശ്നം പരിഹരിക്കാൻ സിറിൽ വാസിൽ…

ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക്‌ നൽകിയിരിക്കുന്ന നിർദേശം അന്തിമമാണ്.|അൽമായ ഫോറം സീറോ മലബാർ സഭ

കത്തോലിക്കാ സഭയിൽ മാര്‍പാപ്പയുടെ പ്രാഥമികതയും പരമാധികാരവും ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക്‌ നൽകിയിരിക്കുന്ന നിർദേശം അന്തിമമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറിശ്രീ ടോണി ചിറ്റിലപ്പിള്ളിഅഭിപ്രായപ്പെട്ടു . കൊച്ചി .ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം…

നിങ്ങൾ വിട്ടുപോയത്