Category: അനുഭവം

നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങൾ മറയ്ക്കാറില്ല. .|പിന്നെആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തർ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്.|സി. സോണിയ തെരേസ് ഡി. എസ്. ജെ

മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ “ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും”. എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി: ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ…

“അങ്ങനെയാണ് ഞങ്ങളുടെ ഗ്രാമത്തിൽ സ്ത്രീകൾ സമാധാനത്തോടെ പ്രസവിച്ചു തുടങ്ങിയത്.”|ശൈലജ ടീച്ചർ

‘അക്കാലത്തു തെയ്യക്കാലം വന്നാൽ പിന്നെ സ്ത്രീകൾക്കു പരിഭ്രമമാണ്. കാവിലേക്ക് പ്രവേശനമില്ല. നാട്ടിൽ ആരും പ്രസവിക്കാൻ പാടില്ലെന്നു വിലക്ക്. പുലയാകുമത്രെ. നാടു വിട്ടു പോയില്ലെങ്കിൽ ഈശ്വര കോപവും. അതുകൊണ്ട് പ്രസവകാലത്ത് ബന്ധുവീടുകളിലേക്കോ അല്ലെങ്കിൽ വീടുവിട്ട് ദൂരെയെവിടെയെങ്കിലുമോ മാറിത്താമസിക്കണം. രസം അതല്ല, അധികം സ്ത്രീ…

വിശ്വസ്തർ നാളയെക്കുറിച്ച് കാഴ്ചയില്ലാത്തവരായാൽ ,സ്വാർത്ഥമതികളായാൽ പിന്നീട് ദുരന്തം പേറുന്നത് ജനതയായിരിക്കും

ഒരു നിമിഷം വിശ്വസ്തർ . ……….ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എ. ഐ. സി. സി. പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ചേർത്ത് ശ്രദ്ധിച്ച ഒരു വാക്കാണ് വിശ്വസ്തൻ. വിശ്വസ്തർ എക്കാലത്തും നേതൃത്വത്തിൽ ഇരിക്കുന്നവരുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്നവരായിരിക്കും. ഒപ്പം, നേതൃത്വത്തിന്, നന്മയുടെ വഴി തുറക്കുന്നവരും…

ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു.|ഏതു കത്തോലിക്കാ പള്ളിയിലാണ് അത്താഴം കഴിക്കുന്നപോലെയിരുന്ന് കുർബാന ചൊല്ലുന്നത് ?|ബിഷപ്പ് തോമസ് തറയിൽ

നിങ്ങൾ കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപ്പാപ്പയുടെ നിർദേശങ്ങളാണ്. അതിൽ നിങ്ങള്ക്ക് മനസ്താപമില്ലെങ്കിൽ നിങ്ങൾ കത്തോലിക്കരാണോ? ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു. ഇപ്പോഴും കുർബാനയിൽ കൂടുതൽ സമയവും വൈദികൻ ജനാഭിമുഖമായിട്ടാണ് നിൽക്കുന്നത്. കുർബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചൻ അൽത്താരയിലേക്ക്…

അപൂര്‍വ്വ രോഗത്തോട് പോരാടി: പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

ആലപ്പുഴ: അപൂര്‍വ്വ രോഗത്തെ ആത്മബലം കൊണ്ട് നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ (25) മരണത്തിന് കീഴടങ്ങി. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്‍റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. മാലിഗ്നന്‍റ് മെലോമ എന്ന സ്കിൻ കാൻസറിനോട് പോരാടിയാണ് പ്രഭുലാൽ വിടവാങ്ങിയത്. പല്ലന കൊച്ചുതറ തെക്കതില്‍…

"എന്റെ സഭ " "കര്‍ഷകരോടൊപ്പം നാടിനുവേണ്ടി" attitude bethlehemtv Catholic Church Media Media Watch Message The Syro- Malabar Catechetical Commission അനുഭവം അനുമോദനങ്ങൾ അഭിമുഖ സംഭാഷണം കൂടികാഴ്ച്ച നിലപാടെന്ത്? പരിശുദ്ധദിവസം പൊതുസമൂഹം പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത മാധ്യമ വീഥി മാധ്യമങ്ങളുടെ മനോഭാവം മാധ്യമനയം മാധ്യമപ്രവർത്തകർ മുന്നറിയിപ്പ് ലഹരി വിപത്ത്‌ ലഹരി വിരുദ്ധദിനം ലഹരിവ്യാപനത്തിനെതിരേ വാര്ത്തകൾക്കപ്പുറം വാസ്തവം വിചാരണ വിശ്വാസം വിശ്വാസജീവിതം വിസ്മരിക്കരുത് വൈദികർ വ്യക്തമായ നിലപാട് വ്യക്തിയും വിശേഷവും സദ്‌വാർത്ത സഭയും സമൂഹവും സഭയുടെ കാഴ്ചപ്പാട് സഭാമക്കൾ സഭയ്ക്കൊപ്പം സമചിത്തത സമൂഹമനസാക്ഷി സമൂഹമാധ്യമങ്ങൾ സാമൂഹിക മാധ്യമരംഗം സാമൂഹ്യ പ്രതിബദ്ധത സാമൂഹ്യ മാധ്യമങ്ങൾ

ഞായറാഴ്ച ഞങ്ങൾക്ക് പരിശുദ്ധദിവസം |ഏഷ്യാനെറ്റിൽ പ്രതികരിച്ച വെള്ളരിക്കുണ്ടുകാരൻ ജോഷ്വചേട്ടന്‍ മനസ്സ് തുറക്കുന്നു

“ഈശ്വരനെ കണ്ടെത്താൻ, ലഭിക്കാൻ കോടിക്കണക്കിന് പണം ആവശ്യമില്ല, വിശ്വാസമുണ്ടെങ്കിൽ ഒരു രൂപക്ക് പോലും ഈശ്വരനെ ലഭിക്കും.”

8 വയസ്സായ ഒരു കുട്ടി ഒരു രൂപയുടെ നാണയം കയ്യില് വെച്ച് ഒരു കടക്കാരനെ സമീപിച്ചിട്ട് നാണയം നീട്ടിക്കൊണ്ട് ചോദിച്ചു….. താങ്കളുടെ കടയിൽ ഈശ്വരാനുണ്ടെങ്കിൽ ഒരു രൂപക്ക് തരുമോ? കടക്കാരൻ ആ നാണയം തട്ടിക്കളഞ്ഞ് കുട്ടിയെ ഓടിച്ചുവിട്ടു. അടുത്ത കടക്കാരനോടും ഇത്പോലെ…

ലാസലെറ്റിൽ മാതാവ് കരഞ്ഞത് എന്തിനു വേണ്ടി?

1846 സെപ്തംബർ 19 – ശനിയാഴ്ച,ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളോട് ചേർന്ന് കിടക്കുന്ന ലാസലെറ്റ് മലമുകളിൽ മാക്സിമിൻ, മെലനി എന്നീ ഇടയപൈതങ്ങൾക്ക് കണ്ണീരോടുകൂടി പരിശുദ്ധ ദൈവമാതാവ് ദർശനം നൽകി. മാനസാന്തരപ്പെടാനും സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാനും ദൈവാലയത്തോടും ദൈവത്തോടും പരിശുദ്ധ കുർബാനയോടുമുള്ള ഭക്തിയിലും ആദരവിലും…

1846 സെപ്റ്റംബർ 19 ന്ഫ്രാൻസിലെ സോവ് ബയസാസ് മലയിൽ വെച്ച് മാക്സിമിൻ ഗിറാവുദ്മെലാനി കാൽവെറ്റ്എന്ന രണ്ട് കുഞ്ഞുങ്ങൾക്ക് കണ്ണീരോടുകൂടി പരിശുദ്ധ ദൈവമാതാവ് നൽകിയ ദർശനം,!

പ്രാത്ഥനയിലും മാനസാന്തരത്തിലും സമർപ്പണത്തിലും ഐക്യത്തിലും ജീവിക്കാനും ദൈവാലയത്തോടും ദൈവത്തോടും പരിശുദ്ധ കുർബാനയോടുമുള്ള സ്നേഹത്തിലും ഭക്തിയിലും ആദരവിലും വളരുവാൻ പരിശുദ്ധഅമ്മ പറഞ്ഞു കഴുത്തിൽ കുരിശുമാല ധരിച്ചിരുന്ന പരിശുദ്ധഅമ്മ .കണ്ണുനിരോടെ പറഞ്ഞു :എന്റെ ജനം അനുസരിക്കുന്നില്ലെങ്കിൽ എന്റെ മകന്റെ കരം അയയ്ക്കാൻ ഞാൻ നിർബന്ധിക്കപ്പെടും…

നിങ്ങൾ വിട്ടുപോയത്