മെത്രാനും സന്യാസിയും|മാർ ജേക്കബ് മുരിക്കൻ പിതാവിന്ജന്മദിനാശംസകൾ.
പ്രതീകമായിരുന്നുവെന്നു പറയണം.വ്യത്യസ്തനായ വൈദികൻ. ഇരുന്ന ഇടവകകളിലൊക്കെ ജനസമ്മതനായി.രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസസെക്രട്ടറിയായപ്പോഴും നീതിയുടെ നേർതത്വങ്ങൾ ഉയർത്തിപ്പിടിച്ചു. അധ്യാപകരുടെ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലുംമാനുഷിക പരിഗണനകൾക്കു മുൻഗണനനൽകി. പിൻഗാമികൾക്കും അതു മാതൃകയുംപ്രചോദനവുമായി . സഹായ മെത്രാനായിനിയോഗം വന്നപ്പോഴും പിൻതുടർന്നു പോന്നതത്വങ്ങളും പ്രമാണങ്ങളും ഉപേക്ഷിച്ചില്ല.സഭയുടെ അടിസ്ഥാന നിലപാടുകളോടുഅകലം…