Month: November 2022

നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍.(1 കോറിന്തോസ്‌ 16:14)|Let all that you do be done in love.(1 Corinthians 16:14)

നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ഒരു വികാരമാണ്‌ സ്‌നേഹം എന്നാണ്‌ അനേകരുടെയും പക്ഷം, പ്രത്യേകിച്ച്‌ പ്രണയബദ്ധരാകുന്നതിനോടുള്ള ബന്ധത്തിൽ. എങ്കിലും യഥാർഥ സ്‌നേഹം കേവലം ഒരു തോന്നലല്ല. ഹ്യദയത്തിന്റെ വൈകാരിക പ്രവൃത്തിയാണ്‌ അതിന്റെ ഒരു സവിശേഷ ലക്ഷണം. ‘അതിശ്രേഷ്‌ഠ മാർഗമായി വചനം സ്‌നേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്‌.…

കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. (സുഭാഷിതങ്ങള്‍ 16:20)|Blessed is he who trusts in Lord. (Proverbs 16:20)

ജീവിതത്തിൽ ഭാഗ്യവാൻ എന്നു നാം പലരെക്കുറിച്ചും നാം പറയാറുണ്ട്. ഏറ്റവും വലിയ ഭാഗ്യവാൻ ആരായിരിക്കും. തിരുവചനം പറയുന്നത് കർത്താവിൽ ആശ്രയിക്കുന്നവൻ ആണ് ഏറ്റവും വലിയ ഭാഗ്യവാൻ.കര്‍ത്താവില്‍ ആശ്രയിക്കുന്നവൻ വീണ്ടും ശക്തി പ്രാപിക്കും എന്നു തിരുവചനം പറയുന്നു. കർത്താവിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു…

ആർച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഭാരത സഭാ നേതൃത്വത്തിലേക്ക് |..സിറോ മലബാർ സഭയ്ക്കും ,കേരളസഭയ്ക്കും ,തൃശൂർ അതിരൂപതയ്ക്കും ,എറണാകുളം -അങ്കമാലി അതിരൂപതയ്ക്കും സന്തോഷം ,അഭിമാനം .

അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്തിനെ CBCI പ്രസിഡണ്ടായി തിരഞ്ഞെടുത്തു.. ഭാരതത്തിലെ മൂന്നു റീത്തുകളിലെയും എല്ലാ മെത്രാ പോലീത്താമാരുടെയും,മെത്രാന്മാരുടെയും, സമിതിയുടെ പ്രെസിഡണ്ടയായി തിരഞ്ഞെടുക്കപ്പെട്ട,ഭാരത കത്തോലിക്കാ സഭയുടെ സമുന്നത വ്യക്തിത്വം…. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും , തൃശ്ശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ…

കൃപാസനം: ഉടമ്പടിയും സാക്ഷ്യവും|മറിയത്തിലൂടെ യേശുവിലേക്ക് എന്ന കത്തോലിക്കാ ആത്മീയതയുടെ മലയാള ഭാഷ്യമാണ് മരിയൻ ഉടമ്പടി എന്ന കൃപാസനം ഉടമ്പടി. വിശുദ്ധിയാണ് ഉടമ്പടിയുടെ അടിത്തറ. മറിയത്തിന്റെ പരിശുദ്ധി പോലെ വിശുദ്ധമായ ഒരു ജീവിതമാണ് അത് ലക്ഷ്യം വയ്ക്കുന്നത്.

കൃപാസനം: ഉടമ്പടിയും സാക്ഷ്യവും ഈ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു ധ്യാനകേന്ദ്രമാണ് കൃപാസനം. ആ ധ്യാന കേന്ദ്രത്തിൽ നിന്നും യൂട്യൂബിലൂടെയും കൃപാസനം പത്രത്തിലൂടെയും പുറത്തുവന്ന ചില സാക്ഷ്യങ്ങളാണ് പരിഹാസ വിഷയമായി കൊണ്ടിരിക്കുന്നത്. ഇവ നിരന്തരം സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നതുകൊണ്ട്…

സീറോമലബാർ സഭാ റിലീജിയസ് കോൺഫറൻസ് സംഘടിപ്പിച്ചു

ബംഗളൂരു: സീറോമലബാർ സഭയിലെ സന്യാസ സമൂഹങ്ങളുടെ സുപ്പീരിയേഴ്സ്, മേജർ സുപ്പീരിയേഴ്സ് എന്നിവരുടെ റിലീജിയസ് കോൺഫറൻസ് ബംഗളൂരു ധർമാരാം കോളജിൽ സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ മാണ്ഡ്യ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കേരളത്തിനു പുറത്തുനടന്ന ആദ്യ സീറോ മലബാർ…

പാടത്ത് ‘ഗദ്സമൻ തോട്ടത്തിൽ പ്രാർത്ഥിക്കുന്ന യേശു’: നെൽചെടിയില്‍ പ്രസീത് തീര്‍ത്ത അത്ഭുതചിത്രം ശ്രദ്ധ നേടുന്നു

ബത്തേരി: വയനാട് ബത്തേരി സ്വദേശിയായ കർഷകന്‍ പ്രസീത് നെല്‍പാടത്ത് ഒരുക്കിയ ക്രിസ്തു ചിത്രം ഏറെ ശ്രദ്ധ നേടുന്നു. മുന്നൂറോളം നെൽവിത്തുകളുടെ സംരക്ഷകനും നെൽകൃഷിയിൽ പുതുമകൾ പരീക്ഷിക്കുകയും ചെയ്യുന്ന ഈ കർഷകന്‍ നെന്മേനി കഴമ്പിലെ രണ്ടേക്കർ പാടത്തിനുള്ളിലാണ് ഗദ്സമൻ തോട്ടത്തിൽ പ്രാർത്ഥിക്കുന്ന യേശുവിന്റെ…

“ഇത്ര ധൃതിയില്‍ എന്തിന് റെജിനനച്ചനെ കൊണ്ടുപോയി കര്‍ത്താവേ..ഒട്ടും ശരിയായില്ല കര്‍ത്താവേ” ..മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ സങ്കടം താങ്ങാനാകാതെ കരഞ്ഞ് കരിയില്‍ പിതാവ് | Bisop Dr Joseph Kariyil

കടപ്പാട് Shekinah News

ഹേ ക്രിസ്തുവിന്റെ തിരുഹൃദയസ്നേഹമായി ജീവിച്ച നിത്യപുരോഹിത, പ്രിയ റെജിനച്ചാ, നീ മായുമ്പോളാണ് നിന്റെ വിലമതിക്കാനാവാത്ത അമൂല്യത തിരിച്ചറിയുന്നേ, നിന്നെ ഇനി കാണുവോളം നീ എന്നിൽ (ഞങ്ങളിൽ) കത്തിച്ച ദീപനാളങ്ങൾ കെടാതെ പ്രശോഭിക്കാൻ കൂടെ പ്രാർത്ഥിക്കണേ..

പ്രിയ റെജിനച്ചാ..അങ്ങ് ഒരു ഓർമ്മയായെന്നു ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.. ഞങ്ങളുടെ ഓരോരുത്തരുടയും (റെജിനച്ചന്റെകൂടെ പഠിച്ചതും, ജൂനിയർസ്, സീനിയർസ് ആയി പഠിച്ചതും ആയവരുടെ) ഭവനങ്ങളിൽ ഞങ്ങൾ പോലും അറിയാതെ നിത്യസന്ദർശകനായും..ഞങ്ങളെക്കാൾ കൂടുതൽ സമയം അവരുമായി ചിലവഴിച്ചും..എല്ലാ കാര്യങ്ങളിലും ഇടപെട്ടും..ഉപദേശങ്ങൾ നൽകിയും..സ്നേഹിച്ചും..സഹായിച്ചും..ഒരു വലിയ ഏട്ടനെ പോലെ…

…എന്നാൽ ഇന്നലെ അഭിവന്ദ്യ കർദിനാൾ മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരി പിതാവിനെ കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു മെത്രാനോടൊപ്പം നിന്ന് ഫോട്ടോ എടുത്തു. എന്തിനാണെന്നോ…?

ഇന്നലെ ബഹറിനിൽ വെച്ച് ഫ്രാൻസീസ് പാപ്പയെ കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു വലിയ ആഗ്രഹം പാപ്പയോട് ഒന്ന് സംസാരിക്കണം. പാപ്പയെ ഒന്ന് തൊടണം, പാപ്പയെ ഒന്ന് കെട്ടിപ്പിടിക്കണം , പാപ്പയെ ഒന്ന് ഉമ്മ വയ്ക്കണം —– നടന്നത് തന്നെ ! പാപ്പയെ…

നിങ്ങൾ വിട്ടുപോയത്