Category: അനുസ്മരണം

പ്രമുഖ ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു പ്രൊഫ. പി.ടി. ചാക്കോ|ചരമദിനം

പി.ടി. ചാക്കോ ചരമദിനം🍇🍇🍇🍇🍇🍇🍇🍇🍇🍇 പ്രമുഖ ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു പ്രൊഫ. പി.ടി. ചാക്കോ (28 ജൂൺ 1923 – 04 ജൂലൈ 2013). കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രം, ക്രൈസ്തവ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ…

നിധീരിക്കൽ മാണിക്കത്തനാരുടെ 117-മാത്തെ ചരമവാർഷികദിനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ഓർമ്മക്കുറിപ്പ്.

വിടവാങ്ങുന്നേൻ പരിപാവനമാം…എന്ന ഗാനം വർഷങ്ങളായി സീറോമലബാർ സഭയിൽ ഒട്ടുമിക്ക ദേവാലയങ്ങളിലും ആലപിച്ചിരുന്നത് സെബാസ്റ്റ്യൻ ശങ്കൂരിക്കലച്ചനായിരുന്നു. അച്ചന്‍റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

വിടവാങ്ങുന്നേൻ പരിപാവനമാം… . ബലിവേദികയേ വിടവാങ്ങുന്നേൻ… വൈദികരുടെ ശവസംസ്കാര ശുശ്രൂഷകളിൽ ദേവാലയത്തോട് വിടചൊല്ലുന്ന കർമ്മത്തിന്‍റെ ഭാഗമായി അവരുടെ മൃതദേഹം മദ്ബഹയിലേയ്ക്കും വശങ്ങളിലെ വാതിലുകളിലേയ്ക്കും പ്രധാന കവാടത്തിലേയ്ക്കും സംവഹിക്കാറുണ്ട്. ഈ സമയത്ത് ഏറെ വേദനയോടെ ഹൃദയത്തൽ തൊടന്ന രീതിയിൽ കേട്ടു നിൽക്കുന്നവരുടെ പോലും…

ശങ്കുരിക്കലച്ചൻ്റെ അൾത്താര ശുശ്രൂഷിയായി കർബ്ബാനക്കു കൂടിയ നാൾമുതലാണ് വൈദീകനാവണമെന്ന സ്വപ്നം ഹൃദയത്തിൽ മുളയെടുത്തത്.

ഹൃദയം നിറഞ്ഞ വേദനയോടെയും ദു:ഖത്തോടെയുമാണ് ബഹു.സെബാസ്റ്റ്യൻ ശങ്കുരിക്കൽ അച്ചൻ്റെ മരണവാർത്ത ഇപ്പോൾ അറിഞ്ഞത്. മൂക്കന്നൂർ പള്ളിയിലെ വികാരിയായിരുന്ന കാലത്ത് അച്ചൻ്റെ അൾത്താര ശുശ്രൂഷിയായി കർബ്ബാനക്കു കൂടിയ നാൾമുതലാണ് വൈദീകനാവണമെന്ന സ്വപ്നം ഹൃദയത്തിൽ മുളയെടുത്തത്. വീടുവെഞ്ചരിക്കാൻ വന്നപ്പോൾ “നീ വൈദീകനാവണം” എന്ന അച്ചൻ്റെ…

റിറ്റോ എന്ന പുഞ്ചിരി സ്‌മൃതിയാകുമ്പോൾ!

ചില മനുഷ്യർ അങ്ങനെയാണ്, സമയം പൂർത്തിയാകും മുൻപ്, പറയാനേറെ ബാക്കി വച്ച്, ചില സ്‌മൃതി തരംഗങ്ങൾ സമൂഹത്തിൽ അവശേഷിപ്പിച്ച്, ദൈവദൂതരെപോലെ ഭൂമിയിൽ നിന്നും മടങ്ങാറുണ്ട്. നല്ലൊരു കാരിത്താസിയനായ റിറ്റോ ഇത്തരത്തിൽ, വേറിട്ടൊരു അനുഭവം കാഴ്ചവച്ചാണ് നമ്മെ വിട്ടു പിരിഞ്ഞത്.കഴിഞ്ഞ ഒൻപതു വർഷക്കാലമായി…

ഈ കട്ടിലിൽ നിന്നാണ് പൊന്നു എന്ന പാവം കർഷകനെ വനപാലകസംഘം വിളിച്ചിറക്കി കൊണ്ടുപോയി കൊന്നെറിഞ്ഞത് .

കർഷകന്റെ കണ്ണീരിനു എന്നും പുല്ലുവില മാത്രം ! ഓർമ്മയില്ലേ നമ്മുടെയെല്ലാം കണ്ണുനിറയിച്ച ഈ ചിത്രം ? മണ്ണിനെ സ്നേഹിച്ച മകന്റെ വിയർപ്പിൽ അലിഞ്ഞ മരണഗന്ധം ശ്വസിച്ച്, മകൻ അവസാന ദിവസം ക്ഷീണമകറ്റാൻ കിടന്ന അതേ കട്ടിലിൽ ആശ്രയം നഷ്ടപ്പെട്ട് , മരവിച്ച്…

ഇനിയും പറയാത്ത കുറെ കഥകൾ ബാക്കി വെച്ചാണ് അവൾ യാത്രയായത്. എല്ലാം ഓർമ്മകളാകുകയാണ്

മതവർഗ്ഗലിംഗഭേദ വ്യത്യാസമില്ലാത്ത കൊറോണയുടെ തെരെഞ്ഞെടുപ്പിൽ എന്റെ ഭാര്യ നിമ്മിയും അകപ്പെട്ടു മുപ്പതു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം മെയ്‌ 26 ന് മരണപ്പെട്ടു. അവൾ എന്റെ നല്ലൊരു ഭാര്യയായിരുന്നു എന്ന പതിവു വാചകത്തിനപ്പുറം, സൗഹൃദവും, കരുതലും, കരുണയും കൊണ്ട് മൂടിയ നല്ലൊരു പ്രണയമായിരുന്നു എന്ന്…

നിങ്ങൾ വിട്ടുപോയത്