Tag: fr.joshy mayyattil

സാത്താൻ ആരാധകനു പ്രത്യക്ഷപ്പെട്ട ക്രിസ്തു!

ഫാ. ജോഷി മയ്യാറ്റിൽ “ഞങ്ങൾ, സൗത്ത് ആഫ്രിക്കൻ സാത്താനിക സഭാകൗൺസിൽ, സ്വീഗ്ലാറിനോട് അദ്ദേഹം ചെയ്ത സംഭാവനകൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻ്റെ ഭാവി സംരംഭങ്ങൾക്ക് എല്ലാ വിജയവും നേരുന്നു” – ഏറെ വിഷമത്തോടെയാണ് സൗത്ത് ആഫ്രിക്കയിലെ സാത്താൻ ആരാധകരുടെ (SASC) സംഘടനാനേതാക്കൾ…

എഴുപതു വർഷങ്ങൾക്കു മുമ്പ് വ്യാകുലാംബികയെക്കുറിച്ച് പ്രസംഗിക്കാൻ ഒരു അല്മായനെ നിയോഗിച്ചത് എന്ത് അഭിമാനം നല്കുന്ന ഒരു ചരിത്രമാണ്! രണ്ടാം വത്തിക്കാൻ കൗൺസിൽ നടക്കുന്നതിനും പത്തു വർഷങ്ങൾക്കു മുമ്പാണിത് എന്നോർക്കണം.

സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തങ്കിപ്പള്ളിയിൽ 1952-ൽ നടന്ന വിശുദ്ധവാര തിരുക്കർമങ്ങളുടെ നോട്ടീസാണ് ഇത്. എഴുപതു വർഷങ്ങൾക്കു മുമ്പ് വ്യാകുലാംബികയെക്കുറിച്ച് പ്രസംഗിക്കാൻ ഒരു അല്മായനെ നിയോഗിച്ചത് എന്ത് അഭിമാനം നല്കുന്ന ഒരു ചരിത്രമാണ്! രണ്ടാം വത്തിക്കാൻ കൗൺസിൽ നടക്കുന്നതിനും പത്തു വർഷങ്ങൾക്കു മുമ്പാണിത്…

ചങ്കുറപ്പുള്ളവൻ്റെ വിജയപർവം|തലയെടുപ്പുള്ള കുറ്റവാളി!|”എല്ലാം പൂര്‍ത്തിയായിരിക്കുന്നു!”| ഒരു പഠന-ധ്യാനം-ഫാ. ജോഷി മയ്യാറ്റിൽ

ചങ്കുറപ്പുള്ളവൻ്റെ വിജയപർവം(നാലാം സുവിശേഷകനോടൊപ്പം ഒരു പഠന-ധ്യാനം) തോട്ടത്തില്‍ തുടങ്ങി തോട്ടത്തില്‍ ഒടുങ്ങുന്ന സഹന-മരണ-സംസ്‌കാരങ്ങളുടെ വിവരണമാണ് വി. യോഹന്നാന്റെ സുവിശേഷത്തിലുള്ളത്. കെദ്രോണ്‍അരുവിയുടെ അക്കരെയുള്ള തോട്ടത്തില്‍വച്ച് അറസ്റ്റുചെയ്യപ്പെടുന്ന നാഥന്റെ മൃതദേഹം സംസ്‌കരിക്കപ്പെടുന്നത് മറ്റൊരു തോട്ടത്തിലാണ്. പദപ്രയോഗത്തിലും വിവരണത്തിലും കഴുകക്കണ്ണുള്ള യോഹന്നാന്‍ പീഡാസഹനവിവരണം തോട്ടംകൊണ്ടു വലയിതമാക്കിയത്  …

അക്ഷരാര്‍ത്ഥത്തില്‍, മാര്‍ച്ചു പാസ്റ്റിന്റെ ദിനമാണ് പെസഹാ വ്യാഴം. ‘കടന്നുപോകല്‍’ എന്നര്‍ത്ഥമുള്ള പെസഹാ ഇസ്രായേല്‍ക്കാര്‍ ആദ്യമായി ആചരിച്ചത് ഈജിപ്തിലാണ.്

MAUNDY THURSDAY അക്ഷരാര്‍ത്ഥത്തില്‍, മാര്‍ച്ചു പാസ്റ്റിന്റെ ദിനമാണ് പെസഹാ വ്യാഴം. ‘കടന്നുപോകല്‍’ എന്നര്‍ത്ഥമുള്ള പെസഹാ ഇസ്രായേല്‍ക്കാര്‍ ആദ്യമായി ആചരിച്ചത് ഈജിപ്തിലാണ.് സംഹാരദൂതന്റെ കടന്നുപോകല്‍ കുഞ്ഞാടിന്റെ രക്താഭിഷേകവുമായി ബന്ധപ്പെട്ടിരുന്നു. കട്ടിളപ്പടികളില്‍ രക്തം തളിക്കപ്പെട്ടിട്ടില്ലാതിരുന്ന വീടുകളിലേക്ക് സംഹാരദൂതന്‍ കടന്നുചെന്നു! എന്നാല്‍ ഇസ്രായേല്‍ക്കാരാകട്ടെ, ആ രാത്രി…

“സുസ്ഥിരമായ നാളെക്കുവേണ്ടി ഇന്ന് ലിംഗസമത്വം” എന്നതാണ് ഈ വർഷത്തെ വനിതാദിനത്തിൻ്റെ പ്രമേയം. |ഒച്ചിഴയുംപോലെ സ്ത്രീപ്രാതിനിധ്യം

ഒരു വനിതാദിനം കൂടി (മാർച്ച് എട്ട്) കടന്നുവരുമ്പോൾ സഭയും സമൂഹവും സ്ത്രീക്കരുത്തിന് നല്കുന്ന പ്രാധാന്യമെന്ത് എന്ന ചോദ്യം പതിവുപോലെ വീണ്ടും മുഴങ്ങുന്നു. “സുസ്ഥിരമായ നാളെക്കുവേണ്ടി ഇന്ന് ലിംഗസമത്വം” എന്നതാണ് ഈ വർഷത്തെ വനിതാദിനത്തിൻ്റെ പ്രമേയം. ജെൻഡർ ഇക്വാലിറ്റി എന്നത് സ്കൂൾ യൂണിഫോമിൽപോലും…

സുവിശേഷങ്ങൾ ചിത്രീകരിക്കുന്ന യേശുക്രിസ്തു സ്ത്രീവിമോചനത്തിൻ്റെയും സ്ത്രീശക്തീകരണത്തിൻ്റെയും അനന്യമായ മാതൃകയാണ്. |ക്രിസ്തുവും റോമൻ കൂരിയയും സ്ത്രീപ്രാതിനിധ്യവും

*ക്രിസ്തുവും റോമൻ കൂരിയയും സ്ത്രീപ്രാതിനിധ്യവും* സുവിശേഷങ്ങൾ ചിത്രീകരിക്കുന്ന യേശുക്രിസ്തു സ്ത്രീവിമോചനത്തിൻ്റെയും സ്ത്രീശക്തീകരണത്തിൻ്റെയും അനന്യമായ മാതൃകയാണ്. ‘സ്ത്രീകളുടെ സുവിശേഷം’ എന്നു വിളിക്കപ്പെടുന്ന വി. ലൂക്കായുടെ സുവിശേഷം സ്ത്രീകൾക്കു നല്കുന്ന പ്രാമുഖ്യം എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ഗ്രേക്കോ-റോമൻ ഗ്രന്ഥകാരന്മാർക്കിടയിൽ പോലും കാണാനാകാത്ത ഒന്നാണ്. ഓരോ…

*ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ!*|ഫാ .ജോഷി മയ്യാറ്റിൽ

”യുദ്ധം രാഷ്ട്രീയത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പരാജയമാണ്, ലജ്ജാകരമായ തലകുനിക്കലാണ്, തിന്മയുടെ ശക്തികൾക്കു മുമ്പിലെ ദാരുണമായ കീഴടങ്ങലാണ്.” കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഏവരും സോദരർ (ഫ്രത്തെല്ലി തൂത്തി) എന്ന ചാക്രികലേഖനത്തിൽ 261-ാം ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പ കുറിച്ച ഈ വരികൾക്ക് ഇന്ന് ആയിരം നാവുണ്ടെന്നു…

ആഗോള സമർപ്പിത ദിനത്തിൽ (ഫെബ്രു 2) കത്തോലിക്കാസഭയിലെ സന്യാസീസന്യാസിനികൾക്ക് ഒരു ബിഗ് സല്യൂട്ട്!

*സാക്ഷാൽ കരുത്തർക്ക് ആശംസകൾ!* ആഗോള സമർപ്പിത ദിനത്തിൽ (ഫെബ്രു 2) കത്തോലിക്കാസഭയിലെ സന്യാസീസന്യാസിനികൾക്ക് ഒരു ബിഗ് സല്യൂട്ട്! ഈ കേരളസമൂഹത്തിന് നിങ്ങളോട് നന്ദിയുണ്ട്, കടപ്പാടുണ്ട്, സ്നേഹമുണ്ട്. ആദരമുണ്ട്! നിങ്ങൾ അമൂല്യരാണ്. നിങ്ങൾക്കു പകരമായി നിങ്ങൾ മാത്രം! നിങ്ങളെക്കൂടാതെ ഈ സമൂഹത്തിനോ സഭയ്ക്കോ…

*നക്ഷത്രപ്പുസ്തകം*|ബൈബിള്‍ നിറയെ ഒരു നക്ഷത്രകുമാരന്റെ കഥയാണ്| അഞ്ചു രംഗങ്ങളായി ഈ കഥ ചുരുക്കാം…

*രംഗം ഒന്ന് *(ഉത്പ 2,5-3,19) ഒരിടത്തൊരിടത്തൊരു ഏദന്‍ ഉണ്ടായിരുന്നു. ആദാമിന്റെ ഏദന്‍; ഹവ്വയുടെയും. അവിടെ നക്ഷത്രങ്ങള്‍ തിളങ്ങിയിരുന്നു. കിളികളുടെ പാട്ടിന് സ്വര്‍ഗം ശ്രുതിമീട്ടിയിരുന്നു. വൃക്ഷങ്ങളെല്ലാം നമ്രശിരസ്‌കരായേ നിന്നിരുന്നുള്ളൂ. സിംഹവും മാനും ചങ്ങാത്തം കൂടിയിരുന്നു. രാപകലുകള്‍ എന്നും ലയവിസ്മയ നിറച്ചാര്‍ത്തുകള്‍ തീര്‍ത്തിരുന്നു. ഒരിക്കല്‍…

നൂറ്ററുപത്തിനാലു വർഷങ്ങൾക്കിപ്പുറവും ഫാ. തോമസ് മൂലയിൽ എന്ന ഒരു അഭിനവ ഗുണ്ടർട്ടിൻ്റെ ഭാഷാശുശ്രൂഷ കൈരളിക്ക് ലഭിക്കുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്.

അക്ഷരസമരത്തിൻ്റെ അമരക്കാർ റവ. ഡോ. ജോഷി മയ്യാറ്റിൽ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടാണ് മലയാളഭാഷയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചുകൊണ്ട് പാഠപുസ്തകങ്ങള്‍ രചിക്കാനാരംഭിച്ചത്. തലശ്ശേരിയിൽനിന്ന് 1845-ല്‍ പ്രസിദ്ധീകരിച്ച ‘പാഠാരംഭം’ ആയിരിക്കണം അദ്ദേഹത്തിന്റെ ആദ്യത്തെ പാഠപുസ്തകം. അക്ഷരമാലയില്‍ തുടങ്ങി മഹാഭാരതം കിളിപ്പാട്ടോളമെത്തുന്നതാണത്. മലയാളിയുടെ മനസ്സ് കൂടുതൽ ഗ്രഹിച്ചുകൊണ്ട്…

നിങ്ങൾ വിട്ടുപോയത്