Category: Syro-Malabar Major Archiepiscopal Catholic Church

വിശുദ്ധ.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതി | ഇനിയും ഒരു അപ്പീലിന്‌ പ്രസക്തിയില്ല .| “പരിശുദ്ധ പിതാവ് തെറ്റിദ്ധരിക്കപ്പെട്ടു, സിനഡ് തീരുമാനം അടിച്ചേല്പ്പിക്കുന്നു “..തുടങ്ങി മറിച്ചുള്ള വാദങ്ങൾക്ക് ഇനി പ്രസക്തിയില്ല

വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ (ഭാഗം ഏഴ്). റോമാ മാർപാപ്പയോടുള്ള വിധേയത്വം: കത്തോലിക്കാ സ്വത്വം തിരിച്ചറിയാനുള്ള അടയാളം. കത്തോലിക്കാ സഭയിലെ ഏറ്റവും അവസാനത്തെ വാക്ക് പറയുന്നത്, ഭൂമിയിൽ ഈശോ മിശിഹായുടെ പ്രതിനിധിയും ശ്ലീഹന്മാരുടെ തലവനായ വി. പത്രോസിൻ്റെ പിൻഗാമിയുമായ റോമാ…

“മേജർ ആർച്ച്ബിഷപ്പും സിനഡും തീരുമാനിച്ച കാര്യം നടപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഇനി ആർക്കും യാതൊരു നീതീകരണവുമില്ല എന്നതാണതിനർത്ഥം.”|മാർ ജോസ് പൊരുന്നേടം

വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം ആറ്) ഫ്രാൻസിസ് പാപ്പാ മെത്രാന്മാരെയും വൈദികരെയും സമർപ്പിതരെയും അല്മായ വിശ്വാസികളെയും അഭിസംബോധന ചെയ്തതിന്റെ കാരണം എന്ത്? 1999 ലെ തീരുമാനം നടപ്പാക്കാൻ തടസ്സമായി നിന്ന കാരണങ്ങൾ നിലനില്ക്കുന്നതിനാൽ വീണ്ടും സിനഡിന്‌ അക്കാര്യം നടപ്പാക്കുക…

“പരിശുദ്ധ പിതാവ് ഉപദേശിക്കുകയാണ്‌, കല്പിക്കുകയല്ല” ഈ വാദത്തിന്റെ വാസ്തവമെന്തു?|ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ|(ഭാഗം അഞ്ച്)

വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ (ഭാഗം അഞ്ച്) പരിശുദ്ധ പിതാവിന്റെ കത്ത് എങ്ങനെ മനസ്സിലാക്കണം? “പരിശുദ്ധ പിതാവ് ഉപദേശിക്കുകയാണ്‌, കല്പിക്കുകയല്ല” ഈ വാദത്തിന്റെ വാസ്തവമെന്തു? പരിശുദ്ധപിതാവിന്റെ കത്ത് ഒരു ഉപദേശം മാത്രമാണ്‌, കല്പനയല്ല. അതുകൊണ്ട് അതിൽ പറയുന്ന കാര്യം ചെയ്യാൻ…

തൊമ്മൻകുത്തിലെ മനുഷ്യരെ കുത്തിവീഴ്ത്തരുത്!|രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണോ വനംവകുപ്പിന്റെ കാട്ടാളത്തം|ഡോ. ടോം ഓലിക്കരോട്ട്

ഭാരതത്തിലെ മറ്റൊരുസംസ്ഥാനത്തും കാണാത്തവിധം ജനവിരുദ്ധരായി മാറിയ വനംവകുപ്പിനെകുറിച്ചും അതിന്റെ ദുർഭരണത്തെക്കുറിചുമുള്ള കടുത്ത ആശങ്കയിലാണ് ഈ കുറിപ്പെഴുതുന്നത്. കഴിഞ്ഞ ഏപ്രിൽ 12 നു തൊമ്മന്കുത്തിലെ നാരങ്ങാനത്തു സ്വകാര്യഭൂമിയിൽ സ്ഥാപിച്ച കുരിശുതകർത്തുകൊണ്ടു ആരംഭിച്ചതാണ് റെവന്യൂഭൂമിയിൽ അതിക്രമിച്ചുകയറിയുള്ള വനംവകുപ്പിന്റെ ബുൾഡോസർരാജ്. തകർക്കപ്പെട്ട കുരിശു സ്ഥാപിച്ചിരുന്നത് വനഭൂമിയുടെ…

മാർപാപ്പയെ സീറോമലബാർ മെത്രാന്മാർ തെറ്റിദ്ധരിപ്പിച്ചോ?|നുണപ്രചരണങ്ങളിൽപെട്ടു സത്യമറിയാതെ ജീവിക്കാൻ വിശ്വാസികൾ പ്രേരിപ്പിക്കപ്പെടുന്നു എന്നത് സങ്കടകരമാണ്.

വിശുദ്ധ കുർബാനയർപ്പണത്തിൽ ഏകീകരണം വരുത്തി ഐക്യത്തിന്റെ സാക്ഷ്യംനല്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഭാഗ്യസ്മരണാർഹനായ ഫ്രാൻസിസ് പാപ്പ രണ്ടു പ്രാവശ്യം കത്തെഴുതുകയും ഒരു പ്രാവശ്യം വീഡിയോസന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാപ്പയുടെ ആഹ്വാനത്തെ തിരസ്കരിച്ചവർ പറഞ്ഞുപരത്തിയത് ആരോക്കെയോ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് പരിശുദ്ധ പിതാവ് അങ്ങനെചെയ്തത് എന്നാണ്.…

ക്രൈസ്തവജീവിതമാതൃകയുടെ ആൾരൂപങ്ങൾ ആകേണ്ട വൈദീകർതന്നെ തങ്ങളുടെ ജീവിതാന്തസിനു യോജിക്കാത്തരീതിയിലുള്ള സമരവുമായി രംഗത്തിറങ്ങുന്നത് വിശ്വാസികൾക്കാകെ ഉതപ്പും ദുർമാതൃകയും നൽകുന്നതാണ്.

വിശ്വാസികളുടെ അഭിമാനബോധത്തെ വ്രണപ്പെടുത്തരുത്! കൊച്ചി . സമാധാനത്തിലും ഐക്യത്തിലും അഭിമാനബോധത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ലോകമെങ്ങുമുള്ള സീറോമലബാർ സഭാംഗങ്ങളുടെ വിശ്വാസത്തെയും അഭിമാനബോധത്തെയും വ്രണപ്പെടുത്തുന്ന കാര്യങ്ങളാണ് കുറച്ചുകാലങ്ങളായി എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്തു നടന്നുവരുന്നുവരുന്നത്. പ്രശ്നപരിഹാരത്തിനായുള്ള സാദ്ധ്യതകൾ വിട്ടുവീഴ്ചാമനോഭാവത്തോടെ തേടുമ്പോഴും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാമെന്ന ചിന്തയോടെ,…

കാലഘട്ടം കവർന്ന മാർപാപ്പ|കർദിനാൾ ജോർജ് ആലഞ്ചേരി

പാവങ്ങളെയും പാര്‍ശ്വവത്കൃതരെയും ചേര്‍ത്തു നിര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വം, കാലഘട്ടം കവർന്ന സഭാതലവനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പാശുശ്രൂഷയെ ഏറ്റവും വിനയത്തോടെ സ്വീകരിച്ച അദ്ദേഹം എല്ലാ ജനങ്ങളോടും സമഭാവം പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. ഏതു കാര്യങ്ങളിലും ഹൃദ്യമായ സമീപനവും നടപടിയുമായിരുന്നു കൈമുതല്‍. ആരെയും പഴിച്ചു സംസാരിക്കാറില്ല.…

ആരാധനക്രമവിഷയവുമായി നമ്മുടെ സഭയിൽ രൂപപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ അസാധാരണമായ രീതിയിൽ ഇടപെട്ട പരിശുദ്ധപിതാവു നമ്മുടെ സഭയെ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു എന്ന് നമുക്കുറപ്പാണ്|മാർ റാഫേൽ തട്ടിൽ

ആദരാഞ്ജലി കരുണയുടെ കാർമികനും കാവൽക്കാരനുമായ ഫ്രാൻസിസ് മാർപാപ്പ കരുണയുടെ കാർമികനും കാവൽക്കാരനുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആകസ്മികമായ വിയോഗം കത്തോലിക്കാസഭയെയും ആഗോളപൊതുസമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാൽ റോമിലെ ജമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരിശുദ്ധ പിതാവ് അനേകം പേരുടെ പ്രാർഥനയാൽ സുഖം…

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ജന്മദിനം ആഘോഷിച്ചു

കൊച്ചി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ എൺപതാം ജന്മദിനം ആഘോഷിച്ചു. പാലാരിവട്ടം പി.ഒ.സിയിൽ വച്ച് സീറോ മലബാർ സഭയുടെ മുൻ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.ടോണി ചിറ്റിലപ്പിള്ളി സദസ്സിന് സ്വാഗതം ആശംസിച്ചു.…

കുരിശിനുമപ്പുറം യേശു ഉയർത്തിയ ഉയിർപ്പിന്റെ ദീപശിഖ സഭയിലും ഉയരും എന്ന വിശ്വാസമാണ്, ഈ എൺപതാം പിറന്നാളിൽ ആലഞ്ചേരി പിതാവ് നമുക്ക് കാട്ടിത്തരുന്നത്.

നിശബ്ദതയുടെ ശനിയാഴ്ചയാണ് ഏപ്രിൽ മാസം പത്തൊൻപതാം തീയതി . അന്നാണ് സീറോ മലബാർ സഭയുടെ മുൻ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി പിതാവിന്റെ എൺപതാം ജന്മദിനം. ഒരുപക്ഷെ, ഈ ജന്മദിനത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതാണ്, ദുഃഖശനി എന്നറിയപ്പെടുന്ന നിശ്ശബ്ദതയുടെ ശനി. തന്റെ ജീവിതത്തിൽ…

നിങ്ങൾ വിട്ടുപോയത്