നാര്‍ക്കോട്ടിക് ജിഹാദിനേയും ലൗ ജിഹാദിനേയും കരുതിയിരിക്കണം എന്ന് മതവിശ്വാസികളായ കത്തോലിക്കരെ പാലാ ബിഷപ്പ് കല്ലറങ്ങാട് ഓര്‍മ്മിപ്പിച്ചു.

തന്റെ സഭാവിശ്വാസികളെ സംരക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ കടമയുമാണ്. മുസ്ലീങ്ങള്‍ അതിനെ എതിര്‍ത്തു. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മുസ്ലിംങ്ങള്‍ ഉന്നയിച്ച പ്രധാന ചോദ്യം.

തെളിവ് വേണ്ടത്ര ഉണ്ട് എന്നാണ് ഇന്നത്തെ പത്രവാര്‍ത്ത സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് നടന്ന കൂട്ടബലാത്സംഗമാണ് സംഭവം. പ്രണയംനടിച്ചാണ് കൊല്ലം സ്വദേശിനിയെ ഒരുവന്‍ കോഴിക്കോട്ട് എത്തിച്ചത്. ആ സ്ത്രീക്ക് മദ്യവും മയക്കുമരുന്നും നല്‍കി അവനും മറ്റു മൂന്ന് പേരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പ്രതികള്‍ നാല് പേരും മുസ്ലീങ്ങളാണ്. ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും ഒരുമിച്ച കേസാണിത്.

മയക്കുമരുന്നിന് മതമില്ല എന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും പറയുന്നത്. പക്ഷേ മയക്കുമരുന്ന് കേസില്‍ അറസ്റ്റു ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷം പേരും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്നവരാകുമ്പോള്‍ ആ മതത്തിന് എന്തോ പന്തികേടുണ്ട് എന്ന് സംശയിക്കുന്നത് എങ്ങനെ തെറ്റാകും.

മുസ്ലീംങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മദ്രസവിദ്യാഭ്യാസത്തിന് തകരാറുണ്ട്. ജൂതന്‍, ക്രിസ്ത്യാനി, ബഹുദൈവവിശ്വാസി എന്നിവരെ സുഹൃത്തുക്കളാക്കരുത്. അവരെ എവിടെ കണ്ടാലും കൊല്ലണം. അവരില്‍ നിന്ന് ആരെയും വിവാഹം കഴിക്കരുത്. അവര്‍ അടിമകളെക്കാള്‍ നികൃഷ്ടരാണ്. അഥവാ വിവാഹം കഴിക്കണമെങ്കില്‍ അവരെ മതപരിവര്‍ത്തനം നടത്തി മുസ്ലീമാക്കണം. മതപരിവര്‍ത്തനയത്നം ജിഹാദാണ്. അതില്‍ ഉള്‍പ്പെട്ടവന്‍ ചത്താലും കൊന്നാലും സ്വര്‍ഗ്ഗം കിട്ടും.മൂന്നുവയസ്സു മുതല്‍ ഓത്തുപള്ളിയില്‍ ഇക്കാര്യം പഠിപ്പിച്ചുവരുന്ന മുസ്ലീംങ്ങള്‍ ഇതരമതസ്ഥരെ പ്രണയിക്കുന്നത് മതംമാറ്റ ജിഹാദിന് വേണ്ടിയാണെന്ന കാര്യത്തില്‍ അവര്‍ക്ക് തര്‍ക്കമില്ല. ഇതിനെയാണ് ലൗ ജിഹാദെന്ന് പറയുന്നത്. ഇങ്ങനെ വിവാഹം കഴിക്കുന്നവരെ തീവ്രവാദ സംഘടനകള്‍ക്ക് വില്ക്കുകയും ചെയ്താല്‍ ലൗ ജിഹാദ് പൂര്‍ണ്ണമാകും.ഓരോ മുസ്ലീമും അവനുള്ള സര്‍വ്വസ്വവും ഉപയോഗിച്ച് ജിഹാദ് ചെയ്യണമെന്ന് ഖുര്‍ ആന്‍ ആഹ്വാനം ചെയ്യുന്നു.

ജിഹാദിന്റെ ഒന്നാം ലക്ഷ്യം ലോകത്തെ മുഴുവന്‍ ഇസ്ലാംമതത്തില്‍ എത്തിക്കുക എന്നതാണ്. ജിഹാദില്‍ ഏത് തരത്തിലുള്ള കെട്ടമാര്‍ഗ്ഗവും ഉപയോഗിക്കാനും അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്. ഈ സൗകര്യം ഉപയോഗിച്ചാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍കാര്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നത്. ആഫ്രിക്കയും മറ്റുള്ള മുസ്ലീം രാജ്യങ്ങള്‍ അതിന് കൂട്ടുനില്‍ക്കുന്നതും. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം തര്‍ക്കമറ്റതാണ്.

മുസ്ലീംങ്ങള്‍ മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തുന്നത് ഇതരമതസ്ഥരില്‍ നിന്നാണ് എന്നതാണ് സവിശേഷത. അതുകൊണ്ട് ആ കാര്യത്തില്‍ കരുതല്‍ വേണമെന്നാണ് കല്ലറങ്ങാട് പറഞ്ഞത്. തീവ്രവാദസംഘടനകള്‍ക്ക് വില്ക്കപ്പെടുന്നതും പ്രണയവും മയക്കുമരുന്നും നല്‍കി മതംമാറ്റപ്പെടുന്ന പെണ്‍കിടാങ്ങളെയാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ ആശങ്കപ്പെടാനും കേരളത്തില്‍ ഇതരമതസ്ഥര്‍ക്ക് അവകാശമില്ലേ?

ഡോ .കെ എസ് .രാധാകൃഷ്ണൻ

നിങ്ങൾ വിട്ടുപോയത്