Category: Deepika Daily

കാലമെത്ര കഴിഞ്ഞാലും അതു പുത്തൻ പാനയായി മനസുകളെ തൊട്ടുകൊണ്ടേയിരിക്കും. പുത്തൻപാനയുടെ വിശേഷങ്ങൾ ഇവിടെ വായിക്കാം.

ഒരിക്കലും പഴകാത്ത പുത്തൻപാന! കേരളവും മലയാളവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു ജർമൻകാരൻ… സേവനശുശ്രൂഷയുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലെത്തുന്നു. മറ്റുള്ളവർക്കു പഠിക്കാൻ വളരെ ദുഷ്കരമായ സംസ്കൃതവും മലയാളവും പഠിക്കുന്നു. വെറുതെ സംസാരിക്കാൻ പഠിക്കുകയല്ല, അതിന്‍റെ നിയമവും വ്യാകരണവുമെല്ലാം സ്വായത്തമാക്കുന്നു. ഈ ഭാഷകളിലെ പണ്ഡിതർക്കു…

കർദിനാൾ മാർ ജോർജ് ആലഞ്ചേരി |ആത്മീയതയിൽ ധനികൻ; മുഖമുദ്രയായി ലാളിത്യം

സീറോമലബാർ സഭാമക്കളെയും ദീപിക ദിനപത്രത്തെയും എന്നും ഹൃദയത്തിൽ സ്നേഹിച്ച ആത്മീയാചാര്യനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആത്മീയതയും വിശ്വാസദൃഢതയും വിനയവും ജീവിതലാളിത്യവും എന്നും വലിയപിതാവിന്‍റെ മുഖമുദ്രകളായിരുന്നു. അഗാധമായ പാണ്ഡിത്യവും നല്ല ഓർമശക്തിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മർമം അറിഞ്ഞുള്ള തമാശകളിലൂടെ എത്ര വലിയ…

പ്രതികളെ കണ്ടെത്താനോ അവർ സഞ്ചരിച്ച കാർ തിരിച്ചറിയാനോ ഇതേവരെയും കഴിഞ്ഞിട്ടില്ല…|കാര്യങ്ങൾ ആശങ്കാജനകം..|ഡോ. സിബി മാത്യൂസ്

തിങ്കളാഴ്ച വൈകുന്നേരം കൊല്ലം ജില്ലയിലെ ഓയൂരിൽനിന്നു ചിലർ ചേർന്നു തട്ടിക്കൊണ്ടുപോയ അബിഗേൽ സാറാ എന്ന ആറുവയസുകാരിയെ 20 മണിക്കൂറിനുശേഷം കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തുനിന്നു കണ്ടെത്തി. ഈ വാർത്ത കുട്ടിയുടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും മാത്രമല്ല, കേരള സമൂഹത്തിനാകെ ആശ്വാസവും സന്തോഷവും നല്കുന്നു.…

എറണാകുളം-അങ്കമാലി അതിരൂപതയിലെ പതിനായിരക്കണക്കിന് വിശ്വാസികളുടെ പ്രതിനിധികൾ നടത്തുന്ന പ്രതികരണം…

ഒരുമയിലേക്കു മനസു ചേർത്തുവയ്ക്കേണ്ട സമയം. എല്ലാ കരങ്ങളെയും ചേർത്തുപിടിക്കേണ്ട സമയം. ഒരുമയോടീ ബലി അർപ്പിക്കാമെന്നു മനസുകൊണ്ടും പ്രവൃത്തികൊണ്ടും ദൈവത്തിനും മനുഷ്യർക്കും മുന്നിൽ സാക്ഷ്യം വഹിക്കാൻ ഇതിനേക്കാൾ നല്ല അവസരമില്ല. അവസാനം വന്നവനെപ്പോലും ചേർത്തുപിടിക്കുന്ന സ്നേഹം എല്ലാവർക്കുമായി കാത്തിരിക്കുന്നു. നമ്മുടെ കുഞ്ഞു പരിഭവങ്ങളും…

വിജയ-പരാജയങ്ങളില്ലാത്ത കുർബാനയർപ്പണം|ഇങ്ങനെ അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാവില്ല.| ദീപിക എഡിറ്റോറിയൽ| ഫാ.ഡോ. ജോർജ് കുടിലിൽ (ചീഫ് എഡിറ്റർ)

ചെറിയ വിയോജിപ്പുകളുടെ പേരിൽ മാർപാപ്പയെപ്പോലും അംഗീകരിക്കാത്ത വൈദികർക്ക് എങ്ങനെയാണ് മാതാപിതാക്കളെ അനുസരിക്കണമെന്ന് മക്കളോട് ആത്മവഞ്ചന കൂടാതെ ഉപദേശിക്കാനാവുക? അനിവാര്യമായ ഉത്തരവാദിത്വമായതിനാൽ ഒഴിഞ്ഞുമാറുന്നില്ല; ഹൃദയഭേദകമായ വ്യഥയോടെയാണ് ദീപിക ഈ മുഖപ്രസംഗമെഴുതുന്നത്. എന്നാൽ, മിശിഹായിലുള്ള പ്രത്യാശ അതിനു ധൈര്യപ്പെടുത്തുകയും ചെയ്യുന്നു. വിഷയം, എറണാകുളം-അങ്കമാലി അതിരൂപതയിലെ…

ഇംഗ്ലണ്ടിലെ ക്രൈസ്തവ സമൂഹവുംഎം.വി. ഗോവിന്ദൻ്റെ പ്രസംഗവും

“ഇംഗ്ലണ്ടിലെ വൈദികര്‍ ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് സമരം നടത്തുകയാണ്” എന്നൊരു പരാമര്‍ശം സിപിഐ-എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയതായി വായിക്കാന്‍ കഴിഞ്ഞു. കൂടാതെ, കന്യാസ്ത്രീകളുടെ സേവനം തൊഴിലാണെന്നും നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍ പോകുന്നില്ല, പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു തുടങ്ങിയ പ്രസ്താവനകളും…

ഇന്ത്യൻ സെക്കുലറിസവും ഏകീകൃതസിവിൽ കോഡും |മാർ ജോസഫ് കല്ലറങ്ങാട്ട്.

ഏകീകൃത സിവിൽകോഡ്‌ നമ്മുടെ രാജ്യത്ത് വീണ്ടും ചർച്ചചെയ്യപ്പെടുമ്പോൾ ഒരു ലേഖനം ശ്രദ്ധിക്കപ്പെടുന്നു. സീറോ മലബാർ സഭയുടെ ഫാമിലി, ലൈറ്റി &ലൈഫ് കമ്മീഷന്റെ ചെയർമാനും, ഭാരത സഭയിലെ പ്രശസ്തമായ പാലാ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എഴുതിയ പഠനം ഇപ്പോഴും പ്രസക്തം.…

പരാക്രമം കുട്ടികളോട് അരുത്

കുട്ടികൾക്കുനേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ പോക്സോനിയമം നിലവിൽ വന്നിട്ട് പത്തു വർഷം കഴിഞ്ഞിട്ടും കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്കു കുറവില്ല. ആൺ-പെൺ വ്യത്യാസമില്ലാതെ രക്ഷിതാക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിങ്ങനെ സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നും കുട്ടികൾ ചൂഷണത്തിനിരയാകുന്നത് വർധിക്കുന്നതായി പോലീസ് രേഖകൾ…

സഭയോടു വിയോജിപ്പുള്ളവരായാലും രാഷ്‌ട്രീയക്കാരായാലും മാധ്യമങ്ങളായാലും വിമർശിക്കാം, പക്ഷേ ഉദ്ദേശ്യം നശിപ്പിക്കാനാകരുത്.

വിമർശനം നശിപ്പിക്കലാകരുത് കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ വിമർശനത്തിന് അതീതമാകേണ്ട യാതൊരു കാര്യവുമില്ല. സഭയോടു വിയോജിപ്പുള്ളവരായാലും രാഷ്‌ട്രീയക്കാരായാലും മാധ്യമങ്ങളായാലും വിമർശിക്കാം, പക്ഷേ ഉദ്ദേശ്യം നശിപ്പിക്കാനാകരുത്. അപ്രതീക്ഷിതവും ദുഃഖകരവുമായ സംഭവങ്ങൾ യാഥാർഥ്യങ്ങളെ തമസ്കരിക്കാനുള്ള അവസരമാകരുത്. അതിൽ ഒരു ഇരയും ഒരു വേട്ടക്കാരനുമുണ്ടെന്നു കരുതുകയോ അങ്ങനെയാവണമെന്നു…

നിങ്ങൾ വിട്ടുപോയത്