Category: സഹനങ്ങൾ

ആലഞ്ചേരി പിതാവ് സ്ഥാനമൊഴിയുമ്പോൾ….|സഹനങ്ങളെ പ്രാർത്ഥനയാക്കി മെഴുതിരിപോലെ പ്രകാശം പരത്തി…|ഫാ. വർഗീസ് വള്ളിക്കാട്ട്

ആലഞ്ചേരി പിതാവ് സ്ഥാനമൊഴിയുമ്പോൾ…. അത്യാവശ്യമില്ലാത്ത ഒരു വാക്കുപോലും ഇല്ല! അനാരോഗ്യമുണ്ടായിരുന്നെങ്കിലും, ഇന്നുവരെയും മുഖം വാടാതെയും, കണ്ണുകളിലെ കാരുണ്യത്തിന്റെ തിളക്കത്തിനു കുറവുവരാതെയും കർത്തവ്യ നിരതനായി തുടർന്നു… സഹനങ്ങളെ പ്രാർത്ഥനയാക്കി മെഴുതിരിപോലെ പ്രകാശം പരത്തി... ആരെയും തോല്പിക്കാൻ ആഗ്രഹമോ ജയിച്ചു എന്നു വരുത്തേണ്ട ആവശ്യമോ…

വിശുദ്ധ . അൽഫോൻസാ – ജൂലൈ 28|പരാതിയില്ലാതെ, പതം പറയാതെ ഏറ്റെടുക്കുന്ന വേദനയിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്ന അനുഗ്രഹത്തിന് പാത്രമാകാൻ സാധിക്കട്ടെയെന്നാവട്ടെ സഹനത്തിന്റെ പുത്രിയുടെ തിരുനാൾ നമുക്ക് തരുന്ന പ്രാർത്ഥനാ സൂക്‌തം.

മലയാള മണ്ണിന്റെ സുകൃതം; കേരളക്കരയുടെ ആദ്യ പുണ്യവതി,വേദനകളെ പുഞ്ചിരിയോടെ സ്വീകരിച്ചവൾ സഹനത്തെ ചോദിച്ചു വാങ്ങിയവൾ ഭരണങ്ങാനത്തിന്റെ സ്വന്തം അൽഫോൻസാമ്മ;അയ്പ്പക്കത്തെ അന്നക്കുട്ടി. അറിയപ്പെടാനും അംഗീകരിക്കപ്പെടാനും എല്ലാ വഴികളും അന്വേഷിക്കുന്നവർക്ക് മുന്നിൽ മഠത്തിന്റെ ആവൃതിക്കുള്ളിൽ വേദനകളെ സന്തോഷത്തോടെ ചോദിച്ചുവാങ്ങി, കൂടെയുണ്ടായിരുന്ന സഹോദരിമാരുടെപോലും കുത്തുവാക്കുകൾ കേട്ട്…

കർത്താവ് നമ്മോട് ക്ഷമിക്കട്ടെ…|അതുകൊണ്ട് ഇപ്പോൾ തന്നെ മാനസാന്തരപ്പെടുക. ക്രിസ്തുവിന്റെ സഭയോട്, സീറോ മലബാർ സഭയോട്, സത്യവിശ്വാസത്തോട് ചേർന്ന് നിൽക്കുക.

യാദൃച്ഛികമായാണ് ഇന്ന് ഒരു വോയിസ്‌ മെസ്സേജ് കേട്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കൊച്ചാൽ സെന്റ് ആന്റണീസ് ഇടവകയിലെ വികാരിയച്ചന്റെ ഒരു വോയിസ് മെസ്സേജ് ആയിരുന്നു അത്. സീറോ മലബാർ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്ന ദേവാലയമാണ് ഇത് എന്നും എന്നാൽ…

പിതാവിന്റെ ദീർഘക്ഷമയും സഹനങ്ങളിൽ പതറാത്ത കരുത്തും തലമുറകൾക്ക് പാഠമാണ്….

പിതാവിന്റെ ത്യാഗപൂർണ്ണവും ഹൃദയപൂർവ്വകവുമായ സഹനങ്ങളും അർത്ഥഗർഭമായ മൗനവും സഭയെ വലിയ ശാന്തിയുടെ തുറമുഖത്തേക്ക് നയിക്കുകയാണ്. പിതാവിന്റെ ദീർഘക്ഷമയും സഹനങ്ങളിൽ പതറാത്ത കരുത്തും തലമുറകൾക്ക് പാഠമാണ്…

നിങ്ങൾ വിട്ടുപോയത്