Category: ബനഡിക്ട് പതിനാറാമൻ പാപ്പ

വിശുദ്ധ കുർബാന അതായത് ദിവ്യകാരുണ്യം ഒരു ഭക്ഷണം മാത്രമല്ല. പെസഹാ രഹസ്യങ്ങളുടെ ഒരു അനുസ്മരണവും കൂടിയാണ് വി കുർബാന. |സ്ഥാപനവാക്യങ്ങൾക്ക് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനം

സ്ഥാപനവാക്യങ്ങൾക്ക് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനം ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ദിവ്യകാരുണ്യ ദൈവശാസ്ത്രം മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള എഴുത്തുകളിൽ പ്രധാനമായും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ “സാക്രമെന്തും കാരിത്താത്തിസ്” (Sacramentum caritatis) എന്ന പ്രബോധനത്തിലാണ്. എന്നാൽ തന്റെ മുൻകാല നിരവധി ഗ്രന്ഥങ്ങളിൽ ദിവ്യകാരുണ്യ…

എല്ലാറ്റിനും അതീതമായിക്രിസ്തുവിനെ സ്നേഹിച്ച ഇടയൻ|നിത്യവിശ്രമത്തിനായി ക്രിസ്തുവില്‍ മറഞ്ഞ പരിശുദ്ധപിതാവിന്‍റെ ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍!

ബനഡിക്ട് പതിനാറാമന്‍ പാപ്പാ എന്ന് കേള്‍ക്കുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി കത്തിലോക്കാ സഭയെ ഒരു പതിറ്റാണ്ടിലേറെ നയിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ച സഭാതലവനെ നമ്മള്‍ ഓര്‍മ്മിക്കുന്നു; കാര്‍ഡിനല്‍ ജോസഫ് റാറ്റ്സിംഗര്‍ (Joseph Ratzinger) എന്നു കേള്‍ക്കുമ്പോള്‍, സെന്‍റ് അഗസ്റ്റിനും സെന്‍റ്…

സാധാരണ വിശ്വാസികളെ സംരക്ഷിച്ച ജീവിതം|അവസാനമായി പറഞ്ഞ വാക്കുകൾ|”ഗർഭച്ഛിദ്രം,ഒരിക്കലും ഒരു മനുഷ്യാവകാശമാകില്ല.”-ബനഡിക്ട് പതിനാറാമൻ മാർപാപ്പ:

ബനഡിക്ട് പതിനാറാമൻ മാർപാപ്പ:സാധാരണ വിശ്വാസികളെ സംരക്ഷിച്ച ജീവിതം വിവാഹവും കുടുംബവും കത്തോലിക്കാ സഭയുടെ പ്രധാന ഉത്തരവാദിത്വങ്ങളായി കരുതിയ ധന്യജീവിതമായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടേത്.വ്യക്തികളോടുള്ള ബഹുമാനം,വിശ്വാസം, ഉത്തരവാദിത്തം, ഐക്യദാർഢ്യം, സഹകരണം തുടങ്ങിയ സാമൂഹിക സൽഗുണങ്ങളുടെ പ്രഥമവും മാറ്റാനാകാത്തതുമായ വിദ്യാലയമാണ് കുടുംബജീവിമെന്ന് ബനഡിക്ട് പതിനാറാമൻ…

പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച വത്തിക്കാൻ ലൈബ്രറിയിൽ പോപ്പ് പതിനാറാമന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമുണ്ട്.|വ്യക്തികേന്ദ്രീകൃതമായ ജീവചരിത്രരചനയ്ക്കപ്പുറം കത്തോലിക്കാ സഭയുടെയും പേപ്പസിയുടെയുംചരിത്രത്തിലേക്കും ദർശനങ്ങളിലേക്കും ആഴക്കാഴ്ച നൽകുന്നതാണ് ഗോൺസാൽവസിന്റെ പുസ്തകം.

പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച വത്തിക്കാൻ ലൈബ്രറിയിൽ പോപ്പ് ബനഡിക്ട് പതിനാറാമന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമുണ്ട്. മുതിർന്ന പത്രപ്രവർത്തകൻ ഇഗ്നേഷ്യസ് ഗോൺസാൽവസ് എഴുതിയ പുസ്തകം. വത്തിക്കാൻ സന്ദർശനത്തിനിടെ ബനഡിക്ട് പതിനാറാമൻ പാപ്പാക്ക് അദ്ദേഹം പുസ്തകം സമ്മാനിച്ചു. ഒരു കോപ്പി വത്തിക്കാൻ…

വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ |കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

ആദരാഞ്ജലി വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ പോപ്പ് എമെരിത്തുസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിത്യതയിലേക്കുള്ള കടന്നുപോകൽ കത്തോലിക്കസഭയെയും ആഗോള പൊതുസമൂഹത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യംമൂലം മാർപാപ്പയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരുന്നതായും മരണത്തോട് അടുക്കുന്നതായും വാർത്തകളുണ്ടായിരുന്നു.…

ബനഡിക്ട് പതിനാറാമൻ പാപ്പ, തിരുപ്പട്ടം സ്വീകരിച്ചിട്ട് ഇന്നേക്ക് ഏഴു പതിറ്റാണ്ട്.

1951 ജൂൺ ഇരുപത്തിയൊൻപതാം തീയതി വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിലാണ് ജോസഫ് റാറ്റ്സിംഗർ (ബെനഡിക്ട് പാപ്പ) തൻ്റെ ജേഷ്ഠ സഹോദരനായ ജോർജ്ജിനും മറ്റു ഡീക്കന്മാരുടെയും ഒപ്പമാണ് മ്യൂണിക് ഫ്രെയ്‌സിംഗ് മെത്രാപ്പോലീത്താ കർദ്ദിനാൾ മൈക്കൽ ഫൗൾഹാബറുടെ കൈവയ്പു ശുശ്രൂഷ വഴി…

നിങ്ങൾ വിട്ടുപോയത്