Category: ഫാ. ജോഷി മയ്യാറ്റിൽ

കൈയിലെ തിരിയും ദൈവത്തിൻ്റെ ചിരിയും!

ആ വരവു കണ്ട് ജറുസലേം ദൈവാലയത്തിന് അന്ന് മനം നിറഞ്ഞു. ദൈവത്തെയും കരത്തിൽ ഏന്തി അതാ, മറ്റൊരു ദൈവാലയം വരുന്നു! ദൈവപിതാവ് തൻ്റെ ‘ഏകജാതനെ’ മറിയത്തിൻ്റെ ‘ആദ്യജാതനാ’യി കന്യകാ കരങ്ങളിൽ നിന്ന് ഏറ്റുവാങ്ങി. ദഹനബലിക്കും പാപപരിഹാരബലിക്കുമായുള്ള രണ്ടു പ്രാവുകൾ ദരിദ്രനായ യൗസേപ്പിൻ്റെ…

“പട്ടിക്കും പൂച്ചയ്ക്കും ഭൂമിക്കും കടലിനും വാഹനങ്ങൾക്കും ആശീർവാദം ആകാമെങ്കിൽ, മനുഷ്യർക്ക് എന്തുകൊണ്ട് അതു നിഷേധിക്കണം?”|ഫാ. ജോഷി മയ്യാറ്റില്‍

“ആശീർവാദം തേടിവരുന്ന വ്യക്തികളുടെ ദുഷ്ടലാക്ക് പുരോഹിതനു വ്യക്തമാണെങ്കിൽ ആശീർവാദം നല്കേണ്ടതുണ്ടോ? ഉദാഹരണത്തിന്, പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനും സ്വവർഗരതി പ്രോത്സാഹിപ്പിക്കാനും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി വരുന്നവരെ പിന്തിരിപ്പിക്കാൻ വൈദികൻ ശ്രമിക്കേണ്ടതല്ലേ? തീർച്ചയായും വേണം എന്നാണ് എനിക്കു പറയാനുള്ളത്. ‘- വാർഷിക ധ്യാനത്തിൻ്റെ സുന്ദരവാല്മീകം മനസ്സില്ലാ മനസ്സോടെ…

പുരോഹിതൻ എങ്ങനെ രാജാവായി!?|”കുർബാന ഒരു ഷോ പോലെയും കടത്തുകഴിക്കൽ പോലെയും ആണെന്ന്”|ഫാ. ജോഷി മയ്യാറ്റിൽ

പുരോഹിതൻ എങ്ങനെ രാജാവായി!? പിഒസിയിൽ പന്ത്രണ്ടു വർഷങ്ങളോളം പലപ്പോഴായി സീറോ-മലബാർ കുർബാനയിൽ സഹകാർമികനായി പങ്കെടുത്തിട്ടുള്ള ഒരു ലത്തീൻ സഭാ പുരോഹിതനാണ് ഞാൻ. അതിൽ അൾത്താരയ്ക്കും ജനത്തിനും അഭിമുഖമായി പുരോഹിതൻ നില്ക്കുന്ന വിവിധ അവസരങ്ങൾ ഉണ്ട്. ആ ക്രമീകരണങ്ങൾ തികച്ചും യുക്തിസഹമാണെന്നാണ് എനിക്കു…

“യേശുക്രിസ്തു യഥാർത്ഥത്തിൽ വഴിയും സത്യവും ജീവനുമാണ്; സഭ, അവളുടെ എല്ലാ കുറവുകളോടുംകൂടെ, യഥാർത്ഥത്തിൽ അവന്റെ ശരീരമാണ്.”|ബെനഡിക്ട് പതിനാറാമൻ പാപ്പ അവസാനമായി എഴുതിയ ആത്മീയ വിൽപത്രത്തിൻ്റെ ഗൂഗിൾ പരിഭാഷ. |സംശോധകൻ: ഫാ. ജോഷി മയ്യാറ്റിൽ

എന്റെ ജീവിതത്തിന്റെ ഈ അവസാന മണിക്കൂറിൽ, ഞാൻ കടന്നുപോന്ന പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നന്ദി പറയാൻ എത്രമാത്രം കാരണമുണ്ടെന്ന് ഞാൻ ആദ്യം കാണുന്നു. എല്ലാറ്റിനുമുപരിയായി, എനിക്ക് ജീവൻ നൽകുകയും എല്ലാത്തരം ആശയക്കുഴപ്പങ്ങളിലും എന്നെ നയിക്കുകയും ചെയ്ത, എല്ലാ നല്ല ദാനങ്ങളും നൽകുന്ന ദൈവത്തിനുതന്നെ…

നിങ്ങൾ വിട്ടുപോയത്