Category: ദീപിക ദിനപത്രം

ഇവർ രക്തസാക്ഷികൾ…|ഇതൊരു നിലവിളിയുടെ ചിത്രമാണ്,ഇവർ രക്തസാക്ഷികൾ…|ഇവരെ ഓർമിക്കാൻ രക്തസാക്ഷി മണ്ഡപങ്ങൾ ഇല്ലായിരിക്കാം.

സാദരം സമർപ്പിക്കുന്നു മൃഗസ്നേഹികളുടെ തിരിച്ചറിവിലേക്ക്. .. ഇവർ രക്തസാക്ഷികൾ… ഇതൊരു നിലവിളിയുടെ ചിത്രമാണ്, നിലയ്ക്കാത്ത നിലവിളിയുടെ..! ഒരു തെറ്റും ചെയ്യാതിരുന്നിട്ടും സ്വന്തം വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും സഞ്ചാരപാതകളിലും കാട്ടുമൃഗങ്ങളാൽ നിഷ്കരുണം കൊല ചെയ്യപ്പെട്ട നിഷ്കളങ്കരായ മനുഷ്യർ! അധികാരികളുടെ കണ്ണിൽ കാട്ടുമൃഗത്തിന്‍റെ പരിഗണനപോലും കിട്ടാതെ…

കൊലക്കളമാകുന്ന ഗർഭപാത്രം | കുഞ്ഞിനെ കൊല്ലുവാൻ അനുമതിതേടി അമ്മ സുപ്രിംകോടതിയിൽ | ദീപിക മുഖപ്രസംഗം.

കൊലക്കളമാകുന്ന ഗർഭപാത്രം – ദീപിക എഡിറ്റോറിയൽ, 14 ഒക്ടോബർ യുദ്ധരംഗത്ത്‌ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ്‌ അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്‌. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു…

വിജയ-പരാജയങ്ങളില്ലാത്ത കുർബാനയർപ്പണം|ഇങ്ങനെ അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാവില്ല.| ദീപിക എഡിറ്റോറിയൽ| ഫാ.ഡോ. ജോർജ് കുടിലിൽ (ചീഫ് എഡിറ്റർ)

ചെറിയ വിയോജിപ്പുകളുടെ പേരിൽ മാർപാപ്പയെപ്പോലും അംഗീകരിക്കാത്ത വൈദികർക്ക് എങ്ങനെയാണ് മാതാപിതാക്കളെ അനുസരിക്കണമെന്ന് മക്കളോട് ആത്മവഞ്ചന കൂടാതെ ഉപദേശിക്കാനാവുക? അനിവാര്യമായ ഉത്തരവാദിത്വമായതിനാൽ ഒഴിഞ്ഞുമാറുന്നില്ല; ഹൃദയഭേദകമായ വ്യഥയോടെയാണ് ദീപിക ഈ മുഖപ്രസംഗമെഴുതുന്നത്. എന്നാൽ, മിശിഹായിലുള്ള പ്രത്യാശ അതിനു ധൈര്യപ്പെടുത്തുകയും ചെയ്യുന്നു. വിഷയം, എറണാകുളം-അങ്കമാലി അതിരൂപതയിലെ…

സഭയോടു വിയോജിപ്പുള്ളവരായാലും രാഷ്‌ട്രീയക്കാരായാലും മാധ്യമങ്ങളായാലും വിമർശിക്കാം, പക്ഷേ ഉദ്ദേശ്യം നശിപ്പിക്കാനാകരുത്.

വിമർശനം നശിപ്പിക്കലാകരുത് കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ വിമർശനത്തിന് അതീതമാകേണ്ട യാതൊരു കാര്യവുമില്ല. സഭയോടു വിയോജിപ്പുള്ളവരായാലും രാഷ്‌ട്രീയക്കാരായാലും മാധ്യമങ്ങളായാലും വിമർശിക്കാം, പക്ഷേ ഉദ്ദേശ്യം നശിപ്പിക്കാനാകരുത്. അപ്രതീക്ഷിതവും ദുഃഖകരവുമായ സംഭവങ്ങൾ യാഥാർഥ്യങ്ങളെ തമസ്കരിക്കാനുള്ള അവസരമാകരുത്. അതിൽ ഒരു ഇരയും ഒരു വേട്ടക്കാരനുമുണ്ടെന്നു കരുതുകയോ അങ്ങനെയാവണമെന്നു…

🔵 പതിനാലു സ്ഥലങ്ങളിൽ ഒപ്പം നടന്നിട്ടും പിന്നീടൊരിടത്തുവച്ചും ക്രിസ്തുവിനെ തിരിച്ചറിയാൻ കഴിയാതെ പോകുന്നവരുടെ എണ്ണം കൂടുകയാണ്.

ദുഃഖവെള്ളി: ദിവസം മൊത്തം ചിന്തിക്കാനുള്ള വക ദീപിക യുടെ പതിനഞ്ചാം സ്ഥലം എന്ന ശീർഷകത്തിലുള്ള എഡിറ്റോറിയലിൽ തെളിയുന്നുണ്ട്. പ്രസക്ത ഭാഗങ്ങൾ: കഴിഞ്ഞ ഫെബ്രുവരി യിൽ 35,000-ലേറെപ്പേരുടെ മരണത്തിനും വ്യാപക നാ ശത്തിനും ഇടയാക്കിയ ഭൂകമ്പത്തിനിടെ തുർക്കിയിലെ ഗാസിയാന്റെപ്പിലെ ഒരാശുപത്രിയിൽനിന്നുള്ള സിസി ടിവി…

ആശയങ്ങളിൽ വ്യക്തത. ഭാവിയെ കുറിച്ചുള്ള ദീർഘവീക്ഷണം. എല്ലാറ്റിനും ഉപരി ദൈവാശ്രയ ബോധം. ഒരു യുഗം അസ്തമിച്ചു.|ദീപികയുടെ സ്വന്തം പൗവ്വത്തിൽ പിതാവ്

മോൺ. മാത്യു എം ചാലിൽ | അദ്ദേഹത്തിന് പൂർത്തിയാകാൻ കഴിയാത്ത ഒരേ ഒരു സ്വപ്നം മാത്രമേ ഉള്ളൂ . അത് അച്ഛന്റെ ഒരു ആത്മകഥ പ്രസിദ്ധീകരിക്കണം എന്നതായിരുന്നു.

പ്രിയപ്പെട്ട ചാലിൽ അച്ഛന്റെ നിര്യാണം ആകസ്മികം അല്ല. ജീവിതത്തിലെ കർമ്മപഥങ്ങളിൽ താൻ ചെയ്തു തീർക്കേണ്ടതിലധികം ചെയ്തുതീർത്ത് പൂർണ്ണ സംതൃപ്തിയോടെ ശാന്തമായി ആ കർമ്മയോഗി കർത്താവിൽ നിദ്ര പ്രാപിച്ചു. സംഭവബഹുലമായ ചാലിൽ അച്ഛന്റെ ജീവിതകഥ സിനിമ കഥകളെ വെല്ലുന്നതാണ്. ജനനം മുതൽ ജീവിതത്തിന്റെ…

തലശേരി അതി രൂപതയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ മുൻ മാനേജിങ് ഡയറക്ടറുമായിരുന്ന മോൺ. മാത്യു എം ചാലിൽ ഇന്ന് (05-03-23) രാവിലെ നിര്യാതനായി|.ആദരാഞ്ജലികൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മോൺ. മാത്യു ചാലിൽ അച്ചന്റെ ഭൗതികശരീരം ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാലുമണി മുതൽ 6 മണി വരെ…

അധ്യാപകരുടെ കണ്ണീരു കാണുന്നില്ലേ ?|ആർച്ചുബിഷപ്പ്‌ മാർ ജോസഫ് പെരുന്തോട്ടം

നിങ്ങൾ വിട്ടുപോയത്