മെയ് 1.|തൊഴിലാളി മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റ തിരുന്നാൾ
ദൈവകുമാരനു വളർത്തുപിതാവായ മാർ യൗസേപ്പേ അങ്ങ് ഒരു ആശാരിയുടെ ജോലി ജോലി ചെയ്തുകൊണ്ട് തിരുകുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്റ മഹാത്മ്യവും രക്ഷാ കർമ്മത്തിൽ തൊഴിലിനുള്ള സ്ഥാനവും ഞങ്ങൾക്ക് കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്റ ചുമതലകളും ദൈവപരിപാലനയിൽ ഞങ്ങൾക്ക് ലഭിക്കുന്ന…